Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭൂസമരങ്ങള്‍ അട്ടിമറിച്ചത് സിപിഎം; എം.ടി.രമേശ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 09:28 pm IST
in Palakkad

പാലക്കാട്: സംസ്ഥാനത്തു നടന്ന എല്ലാ ഭൂസമരങ്ങളും അട്ടിമറിക്കുവാന്‍ ശ്രമിച്ചതിനു പിന്നില്‍ സിപിഎമ്മാണെന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ബിജെപി ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഒന്നാം ഭൂപരിഷ്‌ക്കരണ നിയമത്തിന്റെഗുണഭോക്താക്കള്‍ ആരാണെന്നത് സംബന്ധിച്ച് പുനര്‍ചിന്തനം നടത്തേണ്ടതുണ്ടെന്ന് രമേശ് പറഞ്ഞു. ബിജെപി ആവശ്യപ്പെടുന്നത് രണ്ടാംഭൂപരിഷ്‌ക്കരണ നിയമമാണ് എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും ജന്മിമാരോടൊപ്പം നിന്ന് തോട്ടം ഉടമകളെ സംരക്ഷിക്കുന്ന നയമാണ് കൈക്കൊള്ളുന്നത്. ഭൂവുടമകളുടെ പാര്‍ട്ടിയായ സിപിഎമ്മാണ് ഭൂമിസംരക്ഷിക്കാന്‍ പ്രതിരോധസേന ഉണ്ടാക്കിയത്.

സംസ്ഥാനത്തിന് ഭൂപ്രശ്‌നങ്ങള്‍ ഏറെയാണ്. സര്‍ക്കാരിന്റെ അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കയ്യടക്കിയിരിക്കുന്നത്. ഇത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ.്

സിപിഎം അധികാരത്തിലേറിയതുമുതല്‍ സംസ്ഥാനത്തെ ക്രമസമാധനനില തകര്‍ന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും മൗലികാവകാശങ്ങള്‍ക്കും സരംക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍പരാജയപ്പെട്ടിരിക്കുകയാണ്.സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതിന് മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അറിവോടെയാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അര്‍ത്ഥഗര്‍ഭമാണ്.

സാധാരണക്കാരോടുള്ള യുദ്ധപ്രഖ്യാപനമാണ് സിപിഎം നടത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലതകര്‍ന്നാല്‍ ഇടപെടാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് രമേശ് ഓര്‍മ്മിപ്പിച്ചു.

കമ്മ്യൂണിസറ്റ് സര്‍ക്കാരിന് ഇനി മുന്നോട്ട് പോകാനാവില്ല. കാലം മാറിയത് പിണറായിഅറിഞ്ഞില്ലേയെന്നും രമേശ് ചോദിച്ചു.സിപിഎം രാജ്യത്ത് ദുര്‍ബലമായ സാഹചര്യത്തില്‍ പഴയചരിത്രം ഓര്‍ക്കുന്നത് നല്ലതായിരിക്കും. പാര്‍ട്ടിയുടെ ഇന്നത്തെ സാഹചര്യം എന്താണെന്ന് അറിഞ്ഞുവേണം കേന്ദ്രത്തെ വെല്ലുവിളിക്കുവാന്‍.ക്രമസമാധനതകര്‍ച്ച ചെറിയ സംഭവമല്ല.

പാവങ്ങള്‍ക്ക് റേഷന്‍ നിഷേധിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത്. പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് അരവിഹിതം വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.എന്നാല്‍ ഇതിനുകാരണം വ്യക്തമാക്കിയിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പിണറായി വിജയന്റെ പൊറാട്ടുനാടകമാണിത്.

കേന്ദ്രംഅനുവദിച്ച ടണ്‍കണക്കിന് അരിയാണ് എഫ്‌സിഐ ഗോഡൗണില്‍ കെട്ടികിടക്കുന്നത്.കേരള സര്‍ക്കാര്‍ മാത്രമാണ് ജനങ്ങള്‍ക്ക് അരി നല്‍കാതെ കേന്ദ്രത്തിനുമേല്‍ പഴിചാരുന്നത്.

. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍,സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, മധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണന്‍ നമ്പൂതിരി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജന.സെക്രട്ടറിമാരായ കെ.ജി.പ്രദീപ്കുമാര്‍,കെ.വി.ജയന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.