Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലക്ഷ്യം ഇന്ത്യയെ തകര്‍ക്കല്‍: എന്‍.ആര്‍.മധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 02:35 pm IST
in Kollam

കരുനാഗപ്പള്ളി: യുഎസ്എസ്ആറിലെ താഷ്‌കന്റില്‍ 1920ല്‍ രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക ഉദ്ദേശ്യം തന്നെ രാജ്യദ്രോഹം ചെയ്യുകയും ഇന്ത്യയെ തകര്‍ക്കുകയുമാണെന്ന് കേസരി പത്രാധിപര്‍ ഡോ. എന്‍.ആര്‍.മധു പറഞ്ഞു.

കരുനാഗപ്പള്ളിയില്‍ നടന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധകൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശാധിപത്യത്തിനെതിരെ ഉപ്പുസത്യാഗ്രഹം നടത്തിയ സമയത്ത് മാക്‌സിസ്റ്റുകാര്‍ ദേശീയപതാക കത്തിച്ചു. ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്നും ഇന്ത്യയെ പതിനേഴായി മുറിക്കണമെന്നും ബ്രട്ടീഷ് അധികൃതര്‍ക്ക് അവര്‍ കത്ത് എഴുതി. പാകിസ്ഥാന്‍ വേണമെന്ന വാദം ന്യായയുക്തവും ജനാധിപത്യപരവും ആണെന്ന് 1942ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമെടുത്തു. പാര്‍ലമെന്റ് അക്രമത്തില്‍ അറസ്റ്റു ചെയ്ത യാക്കൂബ് മേമനെ തൂക്കി കൊല്ലരുത് എന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് കത്തെഴുതി. 1947ല്‍ രാജ്യത്തെ ജനങ്ങളുടെ പട്ടിണി അകറ്റാന്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ കപ്പലില്‍ നിന്നുമിറക്കാന്‍ തയ്യാറായില്ല. ദേശീയതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനം നടത്തണമെന്നു പറഞ്ഞതിന്റെ പേരില്‍ പലരെയും പുറത്താക്കി. അങ്ങനെ രാഷ്‌ട്രം പ്രതിസന്ധിയിലും നിര്‍ണ്ണായക ഘട്ടങ്ങളിലും ആയപ്പോഴെല്ലാം ഇവര്‍ രാഷ്‌ട്രവിരുദ്ധ നിലപാടുകളാണ് എടുത്തിട്ടുള്ളതെന്നും എന്‍.ആര്‍.മധു ചൂണ്ടിക്കാട്ടി.

അഴിമതിക്കും കള്ളപണത്തിനും, സ്വജനപക്ഷപാതത്തിനുമെതിരെ ശക്തമായ നടപടികളാണ് മോദിസര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളത്. ഐഎംഎഫും ചൈന ഉള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങളും നട്ടെല്ലുള്ള നിലപാടാണ് മോദിയുടേത് എന്ന് പറയുമ്പോള്‍ എട്ടാം തീയതി കിട്ടിയ എട്ടിന്റെ പണിയില്‍ തരിച്ചിരിക്കുകയാണ് മാക്‌സിസ്റ്റുകാര്‍. കള്ളപ്പണക്കാരെ രക്ഷിക്കാന്‍ ഹര്‍ത്താല്‍ നടത്തുകയാണവര്‍. കമ്യൂണിസ്റ്റ് ആധിപത്യമുള്ള എല്ലായിടത്തും ഏകാധിപത്യവും കൂട്ടകുരുതിയുമാണ് നടക്കുന്നത്. ചൈനയിലെ മാവോ 20 ലക്ഷം ഭൂഉടമകളെ കൊലപ്പെടുത്തി. 1989 തിന്‍ ടിയാന്‍മെന്‍ സ്‌ക്വയറില്‍ പതിനായിരകണക്കിനു വിദ്യാര്‍ത്ഥികളെ ഉരുക്കുടാങ്കുകള്‍ കയറ്റികൊന്നു. അതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇഎംഎസ് സ്വീകരിച്ചത്. കേരളത്തിലും മാക്‌സിസ്റ്റ് പാര്‍ട്ടി ഭരണകൂട ഭീകരതയും പോലീസ് രാജുമാണ് നടപ്പാക്കുന്നത്. 250 പേരാണ് മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. 84 സ്വയംസേവകും ഇവരുടെ കൊലക്കത്തിക്ക് വിധേയരായി. 1969ല്‍ വാടിയ്‌ക്കല്‍ രാമകൃഷ്ണനെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

1960ല്‍ കരിമ്പാല്‍ സതീശനെ കൊന്ന കേസിലെ പ്രതിയാണ് കൊടിയേരി ബാലകൃഷ്ണന്‍. 1994 ല്‍ പി.യു.മോഹനനേയും ഷിബിന്‍, ഷുക്കൂര്‍ എന്നിവരെയും കൊന്ന കേസില്‍ പ്രതിയാണ് പി.ജയരാജന്‍. അങ്ങനെ മാക്‌സിസ്റ്റ് നേതൃത്വം തന്നെ കൊലക്കത്തിയുമായി മുന്നില്‍ നില്‍ക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

തപസ്യ ജില്ലാസെക്രട്ടറി ജി.പി.വേണു അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍സെക്രട്ടറി സതീഷ് വേനത്ത്, ബിജെപി നഗരസഭാ സെക്രട്ടറി ശ്രീഹരി എന്നിവര്‍ സംസാരിച്ചു. ജയകുമാര്‍ സ്വാഗതവും മനു നന്ദിയും പറഞ്ഞു. പരിപാടിയ്‌ക്കു ശേഷം കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ വരച്ചുകാട്ടുന്ന സിഡി പ്രദര്‍ശനവും ഉണ്ടായിരുന്നുകെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

പുതിയ വാര്‍ത്തകള്‍

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.