Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മത്സ്യബന്ധന മണ്ണെണ്ണ മറിച്ച് വില്‍ക്കുന്നു: തൊഴിലാളികള്‍ മത്സ്യഫെഡ് ഓഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 08:12 pm IST
in Kasargod

കാസര്‍കോട്: മത്സ്യ ബന്ധന പെര്‍മിറ്റിലുള്ള മണ്ണെണ്ണ വ്യാപകമായി മറിച്ച് വില്‍ക്കുന്നതായി പരാതി. ചെറുകിടക്കാര്‍ക്ക് നല്‍കാതെ ചില വള്ളങ്ങള്‍ക്ക് മാത്രമായി മണ്ണെണ്ണ വിതരണ സമയം കഴിഞ്ഞും കൊടുക്കാനുള്ള നീക്കം കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. വൈകുന്നേരം അഞ്ച് മണിവരെ വിതരണം ചെയ്യേണ്ട മണ്ണെണ്ണയാണ് രാത്രി 8 മണിക്ക് ശേഷം കൊണ്ട് പോകാനുള്ള ചിലരുടെ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. നെല്ലിക്കുന്നിലെ മത്സ്യഫെഡില്‍ വിതരണം ചെയ്യുന്ന മണ്ണെണ്ണയില്‍ വന്‍ തോതിലുള്ള ക്രമക്കേടുകള്‍ നടക്കുന്നതായി ആക്ഷേപം. അര്‍ഹതപ്പെട്ടവര്‍ക്ക് മണ്ണെണ്ണ നല്‍കാതെ കരിഞ്ചന്ത വില്‍പ്പന നടത്തുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രമക്കേടുകള്‍ മത്സ്യഫെഡില്‍ നടക്കുന്നതായാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. അനര്‍ഹമായ പെര്‍മിറ്റ് ഉപയോഗിച്ച് ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ വന്‍ തോതില്‍ വാങ്ങി കൊണ്ടു പോകുന്നതായി മത്സ്യ തൊഴിലാളികള്‍ തന്നെ പറയുന്നു. ഇത്തരത്തില്‍ കൊണ്ട് പോകുന്ന മണ്ണെണ്ണ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതായി ആരോപണമുണ്ട്. രണ്ടു ദിവസത്തോളമായി മത്സ്യഫെഡില്‍ മണ്ണെണ്ണ വിതരണം നടത്തിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ മണ്ണെണ്ണക്കായി മത്സ്യ ഫെഡിലെത്തിയവര്‍ക്ക് നിരാശരായി തിരിച്ചു പോകേണ്ടി വന്നു. അഞ്ച് മണിക്ക് മത്സ്യഫെഡ് ഓഫീസ് അടച്ചിട്ടു. എന്നാല്‍ ഇതിനുശേഷം വൈകിട്ട് 6.30 മണിയോടെ മംഗളൂരുവില്‍ നിന്നും മണ്ണെണ്ണയുമായി ഒരു ലോറി വരികയും ചിലര്‍ക്ക് മാത്രം മണ്ണെണ്ണ വിതരണം നടത്തുകയും ചെയ്തു. മത്സ്യ ഫെഡ് പൂട്ടിയതിനുശേഷം നടത്തിയ മണ്ണെണ്ണ വിതരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ മത്സ്യഫെഡ് ഓഫീസിലേക്ക് ഇരച്ചു കയറി. ഇതോടെ മത്സ്യഫെഡ് ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. വിവരമറിഞ്ഞ് പോലീസ് സംഘവും സ്ഥലത്തെത്തി. നാട്ടുകാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട പോലീസ് മണ്ണെണ്ണയുമായി വന്ന ലോറിയും അത് വാങ്ങി കൊണ്ട് പോകാനായെത്തിയ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയന്‍ മധൂരിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇന്നലെ രാവിലെ വീണ്ടും തൊഴിലാളികള്‍ സംഘടിച്ച് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യഫെഡ് ഓഫീസിലെത്തുകയും ഉപരോധ സമരം ആരംഭിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയായിരുന്നു. നിലവില്‍ ആരോപണ വിധേയനായ മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജറെ താല്‍ക്കാലികമായി അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുമെന്നും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സസ്‌പെന്റ് ചെയ്യുമെന്നും കടപ്പുറം വാര്‍ഡ് കൗണ്‍സിലറായ ബിജെപി അംഗം ഉമയുടെ നേതൃത്വത്തിലുള്ള ഉപരോധക്കാര്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.