Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച മറയ്‌ക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇടതു-വലതു ഐക്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 10:11 am IST
in Kozhikode

കോഴിക്കോട്: ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടായ വീഴ്ച മറയ്‌ക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇടതു-വലതു ഐക്യം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇരുമുന്നണികളുടെയും കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അലംഭാവം മറച്ചുവെച്ച് പ്രമേയം പാസ്സാക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെ രാഷ്‌ട്രീയമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇടതു-വലതു കൗണ്‍സിലര്‍മാരുടെ പ്രസംഗങ്ങള്‍.

കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച റേഷന്‍ സാധനങ്ങള്‍ പുന:സ്ഥാപിക്കാന്‍ വേണ്ട അടിയന്തിരനടപടി സ്വീകരിക്കാന്‍ കേരള ഭക്ഷ്യവകുപ്പ് മന്ത്രിയോടും കേരള സര്‍ക്കാരിനോടും ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പി. കിഷന്‍ചന്ദ് പ്രമേയം കൊണ്ടുവന്നത്.

എന്നാല്‍ ഇടതുപക്ഷത്ത് നിന്ന് എം.എം. പത്മാവതി പ്രമേയം ഭേദഗതി ചെയ്യണമന്ന് ആവശ്യപ്പെട്ടു. നിയമം നടപ്പാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച സാധനങ്ങള്‍ പുന:സ്ഥാപിക്കണമന്നും കേന്ദ്രസര്‍ക്കാരിനോടും കേന്ദ്രഭക്ഷ്യമന്ത്രിയോടും ആവശ്യപ്പെടണമെന്നായിരുന്നു എം.എം. പത്മാവതി കൊണ്ടുവന്ന ഭേദഗതി. സംസ്ഥാനം ഭരിച്ച ഇടതു- വലതു മുന്നണി സര്‍ക്കാരുകള്‍ കാണിച്ച അലംഭാവം മറച്ചുവെയ്‌ക്കാനായിരുന്നു ഇരുവിഭാഗം കൗണ്‍സിലര്‍മാരുടെയും ശ്രമം.

ഇടതു- വലതു കൗണ്‍സിലര്‍മാരുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. കേരളം ഭരിച്ചവര്‍ കാണിച്ച അലംഭാവത്തിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഇ. പ്രശാന്ത് കുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ 2013 ല്‍ കൊണ്ടുവന്ന നിയമം കേരളത്തില്‍ നടപ്പാക്കാതെ ഇരുമുന്നണികളും പാവപ്പെട്ടവരെ വഞ്ചിക്കുകയായിരുന്നുവെന്ന് എന്‍. സതീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. മൂന്നു തവണ കാലാവധി നീട്ടിനല്‍കിയിട്ടും നിയമം നടപ്പാക്കാന്‍ ഒരുചെറുവിരലനക്കാത്തവരാണ് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതെന്ന് നവ്യഹരിദാസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ടരേഖകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നവ്യയുടെ മറുപടി. സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നേടിയെടുക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെച്ച് കേന്ദ്രസര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തി പ്രമേയം പാസ്സാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ അഭിപ്രായപ്പെട്ടു. ബിജെപി കൗണ്‍സിലര്‍മാരായ ടി. അനില്‍ കുമാര്‍, ഷൈമപൊന്നത്ത്, ജിഷ ഗിരീഷ്, തുടങ്ങിയവരും പ്രതിഷേധത്തിനൊപ്പം കൂടി.

2013 ല്‍ യുപിഎ സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിന് നിലവിലെ എന്‍ഡിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്താനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച മറക്കാനുമായിരുന്നു കൗണ്‍സിലര്‍മാരുടെ ശ്രമം. യുഡിഎഫ് സര്‍ക്കാരിനുണ്ടായ വീഴ്ച മറയ്‌ക്കാന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ മാര്‍ക്കൊപ്പം കൂട്ടി. ചര്‍ച്ചയ്‌ക്കു ശേഷം പ്രമേയം വോട്ടിനിട്ടു. ബിജെപിയുടെ ഏഴ് കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ എതിര്‍ത്തു. ഇടതു-വലതു കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ പ്രമേയം പാസ്സാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.