സച്ചിതാനന്ദ സ്വരൂപനായ ശ്രീകൃഷണനെ ഭൗതിക നേത്രംകൊണ്ട് കാണുകയെക്കൊണ്ട് അവിടെ നാമങ്ങളും കഥകളുംകേള്ക്കുക. ഭഗവാന്റെ കഥകളും തത്ത്വങ്ങളും ഭക്തന്മാരോടുള്ള വാത്സല്യവും ചിന്തിക്കുക.
വാക്കുകള്‍കൊണ്ട് സംസാരിക്കുക തുടങ്ങിയ കര്‍മ്മങ്ങള്‍ ഒരുതവണയെങ്കിലും ചെയ്തവരെപ്പൊഴും ഭഗവല്‍ പദം പ്രാപിക്കുക എന്നതും അവതാര കാര്യം തന്നെയാണ്.
കംസനെപ്പോലെ കൃഷ്ണനെ ഭയമോ ഹിരണ്യകശിപുവിനെപ്പോലെ കൃഷ്ണനോട് ക്രോധമോ, യശോദയെപ്പോലെ വാത്സല്യമോ, ഗോപിമാരെപ്പോലെ പ്രേമമോ നിരന്തരം വച്ചുപുലര്‍ത്താതെ തന്നെ, മരണവേളയില്‍ ഒരുനോക്കുമാത്രം ഭഗവാന്റെ സ്വരൂപം കാണാന്‍ കഴിഞ്ഞതുകൊണ്ടു മാത്രം, ഭഗവദ് പദം പ്രാപിക്കാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: