Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെറ്റിക്കേസ് ക്വാട്ടപുതുക്കി നിശ്ചയിച്ചു പോലീസ് വേട്ട കൂടുതല്‍ ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 09:38 pm IST
in Pathanamthitta

പത്തനംതിട്ട: പെറ്റികേസിനായുള്ള പോലീസ് വേട്ട ജില്ലയില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സൂചന. വാഹന പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ പോലീസ് ചീഫ് എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. മുന്‍കാലങ്ങളില്‍ മാസഅടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധനയുമായി ബന്ധപ്പെട്ട പെറ്റികേസുകള്‍ക്ക് ക്വാട്ട നിശ്ചയിച്ചിരുന്നത്. അടുത്തകാലത്തായി ഗതാഗതസുരക്ഷയ്‌ക്കായുള്ള പരിശോധനയ്‌ക്കുമപ്പുറം ഖജനാവിലേക്കുള്ള വരുമാനമാര്‍ഗ്ഗമായി സര്‍ക്കാര്‍ പെറ്റിക്കേസുകളെ കാണാന്‍ തുടങ്ങിയതോടെ ദിനംപ്രതിയുള്ള കണക്കുകളാണ് ഓരോ പോലീസ് സ്‌റ്റേഷനില്‍ നിന്നും എസ്പി ഓഫീസിലേക്ക് നല്‍കേണ്ടത്. ജില്ലാ പോലീസ് ചീഫായി ഹരിശങ്കര്‍ ചുമതലയേറ്റ ശേഷം പെറ്റിക്കേസുകളുടെ ക്വോട്ടാ പുതുക്കി നിശ്ചയിച്ചു. ഇതാണ് പോലീസ് സ്‌റ്റേഷന്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നത്. പുതിയ നിര്‍ദ്ദേശം അനുസരിച്ച് ചെറിയ പോലീസ് സ്‌റ്റേഷനുകളില്‍ ദിവസം 30 പെറ്റികേസുകളെങ്കിലും എടുത്തിരിക്കണം. അധികാര പരിധികൂടുന്നതിനനുസരിച്ച് ഇത് 40,50 എന്നിങ്ങനെയാകും എണ്ണം. ഇപ്പോള്‍ മിക്ക പോലീസ് സ്‌റ്റേഷനുകളിലും ഒന്നില്‍കൂടുതല്‍ ജീപ്പുകളുണ്ട്. ഇതില്‍ ഒരെണ്ണം പൂര്‍ണ്ണസമയം വാഹന പരിശോധനയ്‌ക്കായി നിയോഗിക്കുന്നു. ക്വോട്ട തികയ്‌ക്കാനുള്ള പരക്കം പാച്ചിലില്‍ പോലീസ് വാഹനയാത്രക്കാരുമായുള്ള തര്‍ക്കങ്ങളും വര്‍ദ്ധിക്കാനിടയാകും. വാഹനങ്ങള്‍ക്ക് സമീപമെത്തി പോലീസ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കണമെന്നും വളവുകളിലും അപകടകരമായ ഇടങ്ങളിലും പരിശോധന ഒഴിവാക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കാറുണ്ടെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമാക്കാറില്ല. മിക്ക ടൗണുകളിലും പല റോഡുകള്‍ ചേരുന്ന തിരക്കേറിയ കവലകളില്‍ വാഹന പരിശോധന പതിവുകാഴ്ചയാണ്. വാഹനങ്ങള്‍ കൈകാട്ടി നിര്‍ത്തുന്ന പോലീസുകാര്‍ വാഹനയാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത് നിരന്തരം പരാതികള്‍ക്കും ഇടയാക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി പെറ്റികേസുകള്‍ ഒപ്പിക്കാനുള്ള തിരക്കിനിടയില്‍ പലപ്പോഴും നിരപരാധികളും പോലീസിന്റെ പീഡനത്തിനിരയാകുന്നു. ഹെല്‍മെറ്റില്ലാതെ എത്തുന്ന ഇരുചക്ര വാഹനയാത്രക്കാരെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നു. കൂടുതല്‍ ആളുകളെ വലയില്‍വീഴ്‌ത്താന്‍ പലപ്പോഴും പോലീസ് പതുങ്ങിനിന്നാണ് ഇരുചക്രയാത്രക്കാരെ വേട്ടയാടുന്നത്. കേസുകള്‍ തീരെ കുറയുന്ന ദിവസങ്ങളില്‍ നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിയ്‌ക്കുകയാണ് പോലീസിന്റെ എളുപ്പമാര്‍ഗ്ഗം. മതിയായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇല്ലാത്ത ടൗണുകളില്‍ യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. പ്രധാന നഗരങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന ട്രാന്‍സ്‌പോര്‍്ട്ട് കമ്മീഷണരുടെ നിര്‍ദ്ദേശം ഗതാഗത മന്ത്രിയും അംഗീകരിച്ച സാഹചര്യത്തില്‍ നടപടി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും ഉറപ്പായി.

സ്ഥിരീകരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.