Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഓര്‍മകള്‍ കഥകളാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 06:59 pm IST
in Varadyam

എന്റെ ജാതകകഥകള്‍ പരം പുസ്തകാലയം വില 150 രൂപ

ഓര്‍മകളെ കഥകളാക്കുകയാണ് പ്രവാസിയായ പ്രശാന്ത് ബാലചന്ദ്രന്‍ എന്ന യുവകഥാകൃത്ത് തന്റെ ആദ്യകഥാസമാഹാരമായ എന്റെ ജാതകകഥകളില്‍. എന്റെ ജാതകകഥകള്‍ എന്ന പേരില്‍ത്തന്നെ ഒരു പുതുമയുണ്ട്. ആ പുതുമ കഥകളിലും പ്രകടമാണ്. എട്ട് കഥകള്‍ അടങ്ങുന്നതാണ് ഈ കഥാസമാഹാരം. ‘എന്റെ ജാതകകഥകള്‍’ എന്ന് പേരിട്ടിരിക്കുന്ന കഥയിലെ കഥാനായകന്റെ ജീവിതപ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രഹനിലയിലെ തകരാറാണെന്ന ജ്യോത്സന്റെ വാക്കുകള്‍ വിശ്വസിച്ച അയാള്‍ ജീവിതത്തില്‍ നേരിടുന്ന ആത്മസംഘര്‍ഷങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. കഥാഖ്യാനരീതിയും വായനക്കാരന് വേറിട്ട അനുഭവമായിരിക്കും നല്‍കുക.

നിസാരമെന്ന് തോന്നുന്ന സംഭവങ്ങളെപ്പോലും കഥാരൂപത്തിലാക്കുകയാണ് പ്രശാന്ത് ബാലചന്ദ്രന്‍. ‘ഒരു വിദഗ്‌ദ്ധനായ മൂട്ടപിടുത്തക്കാരന്റെ കഥ’ അത്തരത്തിലുള്ളതാണ്. വിദേശത്തുള്ള സുഹൃത്തിനെത്തേടി നാട്ടില്‍ നിന്നെത്തുന്ന മനോഹരന് അവിടെ പ്രശ്‌നക്കാരായിമാറുകയാണ് മൂട്ടകള്‍. ആ മൂട്ടകളില്‍ നിന്നും രക്ഷനേടുന്നതിന് അയാള്‍ പല തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നു. താമസസ്ഥലം മാറിയിട്ടും പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല.

ശത്രുക്കളുടെ ക്ഷുദ്രപ്രയോഗമാണ് മൂട്ടകള്‍ തന്നെ വിടാതെ പിന്തുടരാന്‍ കാരണമെന്നും അയാള്‍ കരുതുന്നു. അതിന് പരിഹാരം തേടി അയാള്‍ നാട്ടിലേക്ക് തിരിക്കുന്നു. നിസാരമെന്ന് തോന്നുന്ന ഒരുകാര്യത്തെ അവതരിപ്പിച്ചിരിക്കുന്ന രീതി വേറിട്ടുനില്‍ക്കുന്നു.

വാര്‍ത്തകള്‍ തുടരുന്നു, ശൂന്യതയുടെ ശരിയായ അര്‍ത്ഥം, സേവ് ദ പ്ലാനറ്റ് എര്‍ത്ത് തുടങ്ങിയകഥകള്‍ സമകാലീന വിഷയത്തില്‍ ഊന്നിയുള്ളതാണ്. ഇതില്‍ വാര്‍ത്തകള്‍ തുടരുന്നു എന്ന കഥ ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി വായിക്കാം. വാര്‍ത്തകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ ആഘോഷമാകുന്നതെന്നും കൈകാര്യം ചെയ്യുന്നതെന്നും ഈ കഥയിലൂടെ മനസ്സിലാക്കാം.

ഇത്തരത്തില്‍ കഥകളെല്ലാംതന്നെ ഏതെങ്കിലും അനുഭവങ്ങളും ഓര്‍മകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശക്തമായ ചില നവീനബിംബങ്ങളും ഓരോ കഥകളിലും ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ക്ക് പലപ്പോഴും നമുക്കിടയിലുള്ളവരുമായി വളരെയേറെ സാമ്യം കാണാം. വാക്കുകള്‍ക്കൊണ്ടുള്ള കസര്‍ത്തൊന്നും ഇല്ലാതെ ലളിതപദങ്ങളിലൂടെയാണ് കഥ പറയുന്നത്. അവതാരപുരുഷന്റെ അച്ഛന്‍ എന്ന കഥ മികച്ചൊരു വായനാനുഭവമാണ് പകരുന്നത്.

ഭാര്യയുടെ ആദ്യത്തെ ഗര്‍ഭധാരണവും ഭര്‍ത്താവിന്റെ ആകുലതകളും പ്രതീക്ഷകളും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഒരിക്കലും നിനച്ചിരിക്കാത്ത വഴിത്തിരിവിലേക്കാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയിലെ അസ്വാഭാവികതയില്‍ ആശ്വസിക്കാന്‍ വഴിതേടുന്ന ഭര്‍ത്താവിനെയാണോ കഥാകാരന്‍ വരച്ചിടുന്നതെന്ന് വായനക്കാരന് സംശയം തോന്നിയേക്കാം. തന്റെ കുഞ്ഞൊരു അവതാരപുരുഷനാണെന്ന് വിശ്വസിക്കാനാണ് അയാള്‍ ഇഷ്ടപ്പെടുന്നത്. അത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരന് വിട്ടുകൊണ്ടാണ് കഥ അവസാനിക്കുന്നത്.

കഥാകൃത്തുക്കളുടെ ഇടയിലേക്ക് എന്റെ ജാതകകഥകള്‍ എന്ന കഥാസമാഹാരത്തിലൂടെ ധൈര്യത്തോടെ പ്രശാന്ത് ബാലചന്ദ്രനും കടന്നുവരാം എന്ന് നിസംശയം പറയാം. എഴുത്തിലെ കയ്യടക്കവും കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതിയും കാണുമ്പോള്‍ ഈ എഴുത്തുകാരനില്‍ നിന്നും ഇനിയും കൂടുതല്‍ കഥക്കൂട്ടുകള്‍ പ്രതീക്ഷിക്കാമെന്ന് ഉറപ്പിക്കാം. പരം പുസ്തകാലയമാണ് എന്റെ ജാതക കഥകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

-വിവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.