Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഡ്രൈവിങ് സീറ്റില്‍ 23 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 07:33 pm IST
in Lifestyle

ജീവിതപ്രാരാബ്ധങ്ങളാണ് വസന്തകുമാരിയെ വളയം പിടിക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവും മക്കളും അടങ്ങുന്ന കുടുംബം മുന്നോട്ടുപോകണമെങ്കില്‍ ഭര്‍ത്താവിന്റെ അധ്വാനം മാത്രം മതിയാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വസന്തകുമാരിയും തൊഴില്‍ തേടിയിറങ്ങിയത്. തിരഞ്ഞെടുത്തതാവട്ടെ സ്ത്രീകള്‍ കടന്നുചെല്ലാത്ത മേഖലയും. 23 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു~സ്ത്രീ ബസിന്റെ സ്റ്റിയറിങ് തിരിക്കുക എന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണ്. അങ്ങനെ ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതാ ബസ് ഡ്രൈവറായി മാറി വസന്തകുമാരി.

ഇപ്പോള്‍ ഡ്രൈവിങ് എന്നത് ഇവര്‍ക്കൊരു പാഷനാണ്.

കന്യാകുമാരിയിലായിരുന്നു വസന്തകുമാരിയുടെ ജനനം. കുഞ്ഞായിരുന്നപ്പോഴേ അമ്മയെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ രണ്ടാമത് വിവാഹം ചെയ്തു. 19-ാം വയസ്സില്‍ വസന്തകുമാരി വിവാഹിതയായി. നാല് പെണ്‍മക്കളുടെ അച്ഛനായിരുന്നു വരന്‍. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ കൂടി ജനിച്ചു. ചെന്നൈയില്‍ നിര്‍മാണ തൊഴിലാളിയായിരുന്നു ഭര്‍ത്താവ്.

കുടുംബം പുലര്‍ത്തുന്നതിന് വേണ്ടി ബസ് ഡ്രൈവറായി ജോലി നോക്കാന്‍ തയ്യാറായ വസന്തകുമാരി സര്‍ക്കാര്‍ ജോലിക്കുവേണ്ടിയാണ് ശ്രമിച്ചത്. ലോകത്ത് എവിടെയെങ്കിലും വനിതാ ബസ് ഡ്രൈവര്‍മാരുണ്ടോയെന്നായിരുന്നു അധികൃതരുടെ ചോദ്യം. പുരുഷന്മാര്‍പോലും വെല്ലുവിളി നേരിടുന്ന മേഖലയില്‍ എങ്ങനെ നിലനല്‍ക്കാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. വല്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുളള ലൈസന്‍സും വസന്തകുമാരി സ്വന്തമാക്കിയിരുന്നു. എന്നാല്‍ അവളുടെ കഴിവ് പരിശോധിക്കുന്നതിനുള്ള ഒരവസരം പോലും ലഭിച്ചില്ല. നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കൊടുവില്‍ ഒരിടത്തുനിന്ന് വിളി വന്നു.

ടെസ്റ്റിനായി ചെന്നപ്പോഴും അവിടെയുണ്ടായിരുന്നവര്‍ക്ക് തന്നില്‍ ഒരു വിശ്വാസവും ഇല്ലായിരുന്നുവെന്നും വസന്തകുമാരി ഓര്‍ക്കുന്നു. ഡ്രൈവിങ് ടെസ്റ്റിനായി ചെന്നപ്പോള്‍ എട്ടെടുക്കാനായിരുന്നു നിര്‍ദ്ദേശം. വണ്ടി ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അധികൃതര്‍ അവരുടെ പ്രാണരക്ഷാര്‍ത്ഥം ഓടിമാറിയതായും വസന്തകുമാരി പറയുന്നു. 1993 ല്‍ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ വനിതാ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ അവിടെ പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ല.

നാഗര്‍കോവില്‍-തിരുവനന്തപുരം റൂട്ടിലായിരുന്നു സര്‍വീസ്. രാത്രി 10 മണിക്കായിരുന്നു ഷിഫ്റ്റ് അവസാനിച്ചിരുന്നത്. കുട്ടികളെ അയല്‍പക്കത്തുള്ളവരെ ഏല്‍പ്പിച്ചായിരുന്നു വസന്തകുമാരി ജോലിക്ക് പോയിരുന്നത്. ജോലി സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. പല സ്ത്രീകളും ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചശേഷം ഓഫീസ് ജോലികളിലേക്ക് മാറുന്നതും അതുകൊണ്ടാണെന്നും അവര്‍ പറുന്നു.

എങ്ങനെയാണ് ഈ വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന് വസന്തകുമാരിയോട് പലരും ചോദിച്ചിട്ടുണ്ട്. അതിന് അവര്‍ നല്‍കുന്ന മറുപടി ഇതാണ്, എല്ലാത്തിലും ബുദ്ധിമുട്ടുണ്ട്, പക്ഷേ നമ്മള്‍ അതെങ്ങനെ പരിഹരിക്കുന്നു എന്നതാണ് പ്രധാനമെന്ന്. 2017 ഏപ്രിലിലാണ് വസന്തകുമാരി ജോലിയില്‍ നിന്നും വിരമിക്കുക.

അതിനുശേഷം സ്ത്രീകള്‍ക്കായി ഒരു ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങണമെന്നാണ് ആഗ്രഹം. കൂടാതെ കോളേജ് വാഹനത്തില്‍ ജോലി കിട്ടുന്നതിനും പ്രയാസമില്ലെന്നും ഇവര്‍ പറയുന്നു. കാര്യം എന്തൊക്കെയായാലും ഇനി ജീവിതത്തില്‍ നിന്നും ഡ്രൈവിങിനെ മാറ്റിനിര്‍ത്താന്‍ തത്കാലം വസന്തകുമാരി ഉദ്ദേശിക്കുന്നില്ല. ആ കൈകള്‍ വളയം പിടിക്കുകതന്നെ ചെയ്യും, എന്നും…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.