Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മോഷണം തുടര്‍ക്കഥയായി; മുണ്ടക്കയത്ത് ജനങ്ങള്‍ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 10:48 pm IST
in Kottayam

മുണ്ടക്കയം: മുണ്ടക്കയത്ത് മോഷണം തുടര്‍ക്കഥയാവുന്നു. നിരവധി മോഷണങ്ങള്‍ മൂന്നു മാസത്തിനിടെ നടന്നിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനായില്ലെന്നതും ജനങ്ങളെ ഭീതിയിലാക്കി.

വീടുകള്‍ മാത്രല്ല ആരാധനാലയങ്ങളും മോഷ്ടാക്കളുടെ വിഹാരരംഗമായി. ഏറ്റവുമൊടുവില്‍ വെളളിയാഴ്ച രാത്രി എസ്എന്‍ഡിപി മുരിക്കുംവയല്‍ ശാഖാ സെക്രട്ടറി വാസുദേവന്റെ പുലിക്കുന്നിലെ വീട്ടില്‍ നിന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ 1.75 ലക്ഷം രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. വീടു പണിയാന്‍ ബാങ്കില്‍ നിന്നു വായ്‌പയെടുത്ത് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ചക്കുളളില്‍ രണ്ടു തവണയാണ് പൈങ്ങന സെന്റ് തോമസ് പളളിയില്‍ മോഷ്ടാക്കള്‍ കയറിയത്. ആദ്യ തവണ രണ്ടായിരം രൂപ കൈക്കലാക്കിയെങ്കിലും, രണ്ടാം തവണ നേര്‍ച്ചപ്പെട്ടി തകര്‍ത്ത കളളന്‍ നിരാശനായി. തലേദിവസം നേര്‍ച്ചപ്പെട്ടിയിലെ പണം പള്ളി ഭാരവാഹികള്‍ എടുത്തിരുന്നു. കഴിഞ്ഞ ദിവസം കണ്ണിമലയിലെ ഒരു വീട്ടില്‍ നിന്നു ഒന്നര പവന്റെ സ്വര്‍ണമാല, 3500 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോയി. നഗരത്തനടുത്ത് മുണ്ടമറ്റം ഭാഗത്ത് കഴിഞ്ഞ ദിവസം നിരവധി വീടുകളില്‍ മോഷണശ്രമം നടന്നു. എല്ലാ സ്ഥലങ്ങളിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കളളന്‍ ഓടി രക്ഷപെടുകയായിരുന്നു. അത്യുഷ്ണത്താല്‍ രാത്രിയില്‍ വീട്ടുകാര്‍ ജനലുകള്‍ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്. ഇത് കളളന്മാര്‍ക്ക് മോഷണം എളുപ്പമാക്കാന്‍ ഇടയാക്കുന്നതായാണ് കണ്ടു വരുന്നത്.

കണ്ണിമല കല്ലുങ്കല്‍ ജസ്റ്റിന്റെ വീട്ടിലെ തുറന്നു കിടന്ന ജനലിലൂടെ കയ്യിട്ടു കതകു തുറന്നാണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്. മാല ഉറങ്ങാന്‍ നേരം ഊരി ജസ്റ്റിന്‍ കിടക്കു മുറിയുടെ മേശപ്പുറത്തു ബാഗില്‍ വച്ചിരുന്നു. ഒപ്പം മൊബൈലും. കിടക്ക മുറിയില്‍ കയറിയ കളളന്‍ മേശപ്പുറത്തിരുന്ന ബാഗും, മൊബൈലും മോഷ്ടിച്ചു. ബാഗില്‍ 3500 രൂപയുമുണ്ടായിരുന്നു.

മുണ്ടക്കയം പൈങ്ങന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ നിന്നു രണ്ടാഴ്ച മുമ്പ് 2000 രൂപ മോഷണം പോയിരുന്നു. രണ്ടാഴ്ച പിന്നിടവേ കഴിഞ്ഞ ദിവസവും മോഷണം ശ്രമം നടന്നു. പളളിയുടെ സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന മെറ്റല്‍ വാരാന്‍ ഉപയോഗിക്കുന്ന ഷൗവ്വല്‍ ( മെറ്റല്‍ കോരി) കൊണ്ട് പളളിയുടെ മുന്‍ വശത്തെ കതകിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. സമീപത്തെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി മേശയിലുണ്ടായിരുന്ന മറ്റ് മുറികളുടെ താക്കോലുകള്‍ കൈക്കലാക്കി. ഓഫീസ് മുറിയിലെ അലമാരകള്‍ കുത്തിതുറക്കുവാന്‍ ശ്രമം നടത്തി. പളളിയുടെ അകത്ത് ഉണ്ടായിരുന്ന നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച നേര്‍ച്ചപ്പെട്ടി തുറന്ന് പണം എടുത്തതിനാല്‍ നിസാര തുക മാത്രമെ പെട്ടിയിലുണ്ടായിരുന്നുളളു.

അതേ രാത്രിയില്‍ പളളിയില്‍ നിന്നു 100 മീറ്റര്‍ അകലെ മുണ്ടമറ്റം ഭാഗത്തെ നിരവധി വീടുകളില്‍ മോഷണശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ ദൗത്യം ഉപേക്ഷിച്ചു മോഷ്ടാക്കള്‍ ഓടി രക്ഷപെടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.