Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈകുണ്ഠദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 08:10 pm IST
in Samskriti

പുത്രദുഃഖത്താല്‍ തകര്‍ന്ന ഒരുബ്രാഹ്മണന്‍ യാദവ രാജധാനിയില്‍ ഇടയ്‌ക്കിടെ വന്നെത്തുമായിരുന്നു. ഒരുസമയത്ത് യാദവര്‍ക്കൊപ്പം അര്‍ജുനനും ഉണ്ടായിരുന്നു. ഭാരതയുദ്ധം കഴിഞ്ഞകാലത്ത് വെറുതെ കൃഷ്ണനെ കാണുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. ബ്രാഹ്മണന്‍ നിന്നു വിലപിക്കുന്ന കാഴ്ച മദ്ധ്യമപാണ്ഡവനെ വല്ലാതെ ഉലച്ചു. അതു പതിവുസംഭവം എന്നപോലെയാണ് യാദവന്മാര്‍ കരുതിയിരുന്നതുതന്നെ. ആരും ആ സാധുവിനെ ഗൗനിക്കാതിരിക്കുന്ന കണ്ടപ്പോള്‍ അര്‍ജുനന്‍തന്നെ ചെന്ന് അദ്ദേഹത്തിനെ സമാധാനിപ്പിച്ചു.

”അങ്ങയ്‌ക്ക് ഇനി ജനിക്കുന്ന പുത്രനെ ഞാന്‍ രക്ഷിച്ചുതന്നുകൊള്ളാം. ഇതു വില്ലാളിവീരനായ അര്‍ജുനനാണ് പറയുന്നത്. ധൈര്യമായിട്ടുപൊയ്‌ക്കൊള്ളൂ. എന്നു വാക്കുകൊടുത്തു.

വിധിയെ തടുക്കാന്‍ ആര്‍ക്കുസാധിക്കും. അത്തവണ ബ്രാഹ്മണപത്‌നി പ്രസവിച്ചപ്പോള്‍ കുട്ടിയെ പോലും ലഭിക്കുകയുണ്ടായില്ല. തന്റെ വാക്ക് വെറും ജലരേഖയായപ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് നിശ്ചയിച്ച് പാര്‍ത്ഥന്‍ തീക്കുണ്ഡംകൂട്ടി അതില്‍ ചാടുവാന്‍ നിശ്ചയിച്ച് നീങ്ങുന്നതിന്നിടയില്‍ ഭഗവാന്‍ വന്നു രക്ഷിക്കുകയാണ്‌ചെയ്തത്.

കുട്ടികള്‍ ഒന്നും മരിച്ചിട്ടില്ല, അവര്‍ വൈകുണ്ഠത്തില്‍ ജീവനോടെയുണ്ട് എന്നു പറഞ്ഞ് തേരില്‍ കയറ്റി ഭഗവാന്‍ അര്‍ജുനനെ ബലമായി കൊണ്ടുപോയി. തേരാണെങ്കില്‍ ദാരുകന്‍ പടിഞ്ഞാറു ദിശയെ ലക്ഷ്യമാക്കിയാണ് നയിച്ചിരുന്നത്. ഏഴു ദ്വീപുകളും, അവയുടെ സംരക്ഷണമായുള്ള അതിര്‍ത്തി പര്‍വതങ്ങളും കടന്ന്‌പോകവെ ഒരുപ്രദേശംനിറയെ കുറ്റാകുറ്റിരുട്ട്. ആര്‍ക്കും ഒന്നു തിരിച്ചറിയാനാവാതായി. അപ്പോള്‍ ഭഗവാന്‍ തന്റെ ആയുധമായ സുദര്‍ശനത്തെ പ്രയോഗിച്ചു. സുദര്‍ശനത്തിന്റെ ആ വെളിച്ചത്തില്‍ തേര് മുന്നോട്ടുനീങ്ങി.  ഇരുട്ടിനപ്പുറമുള്ള തേജോമയമായ ഒരു ജ്യോതിസ്സിനുമുന്നിലെത്തി. അതിന്റെ പ്രകാശം കണ്ട് അര്‍ജുനന്‍ പോലും കണ്ണടച്ചുപോയി. അതും പിന്നിട്ട് മഹാവിഷ്ണു പള്ളികൊള്ളുന്ന പാലാഴിയുടെ തീരത്തെത്തി.

അനന്തതല്പത്തില്‍ ഭഗവാന്‍ വളരെ പ്രസന്നമായ മുഖത്തോടും, അതി മനോഹരമായ കാരുണ്യകടാക്ഷത്തോടും, പീതാംബരം ചുറ്റിയും മരതകരത്‌നം പതിച്ച കിരീടത്തോടും, കുണ്ഡലങ്ങളണിഞ്ഞും കാണപ്പെട്ടു. കൃഷ്ണനും അര്‍ജുനനും ആവൈകുണ്ഠവാസനെ സാഷ്ടാംഗം പ്രണമിച്ചു.

ഇരുവരേയും കണ്ടപ്പോള്‍ മഹാവിഷ്ണു പറഞ്ഞു. ”നിങ്ങള്‍ നരനാരായണന്മാരാണ്. എന്റെ അംശസ്വരൂപികളാണ്. പൂര്‍ണ്ണകാമന്മാരാണ് ഭൂഭാരം തീര്‍ക്കുവാന്‍ അവതരിച്ചവരാണ്. നിങ്ങളെ നേരില്‍ കാണുന്നതിന്നായാണ് ബ്രാഹ്മണകുമാരന്മാരെ കൊണ്ടു വരേണ്ടിവന്നത്. അവരെല്ലാം എന്റെ ഒപ്പം ഉണ്ട്. ആ വിപ്രദമ്പതിമാര്‍ക്ക് കുട്ടികളെ നല്‍കി സന്തോഷിപ്പിച്ചാലും.  അസുരന്മാരെ ഒടുക്കുന്നതിനായി വേഗം ചെന്ന് വേണ്ട വിധം നിര്‍വ്വഹിച്ച് തിരിച്ചു വന്നാലും” എന്നെല്ലാം പറഞ്ഞ് പാലാഴിനാഥന്‍ ഇരുവര്‍ക്കും കുട്ടികളെയെല്ലാം നല്‍കി യാത്രയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.