Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയജ്ഞാനം വളര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 10:26 pm IST
in Samskriti

നാമെല്ലാം ആദ്യം ചെയ്ത തെറ്റ് മറച്ചു വെക്കാന്‍ തെറ്റുകളുടെ നിരതന്നെ ചെയ്യേണ്ടിവരാറുണ്ട്. ഇതൊക്കെ പിടിക്കപ്പെടുമ്പോഴാണ് തെറ്റുകളുടെ കൂമ്പാരം മനസ്സിലാവുന്നത്. ലോകത്തിന്റെ മുന്‍പില്‍  അപഹാസ്യരായിത്തീരും. മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യരുത്. നമ്മുടെ മനസ്സാക്ഷി പറയുന്നത് നന്മചെയ്യാനാണ്. ഈ വാക്കു കേള്‍ക്കാന്‍ ആത്മീയമായി ഉണരണം.

ഋഷീശ്വരന്മാര്‍ ജീവിതത്തെ നീര്‍കുമിളകളോട് ഉപമിച്ചിട്ടുണ്ട്. ജീവിതത്തെയല്ല നമ്മുടെ അഹങ്കാരത്തെയാണ്, അഹംഭാവത്തെയാണ് കുമിളയോട് ഉപമിച്ചത്?എന്ന് അമ്മയ്‌ക്ക് തോന്നുന്നു. അനന്തമായ കാലത്തില്‍ നമുക്ക് ലഭിച്ച മനുഷ്യജീവിതത്തെ ഈ സോപ്പുകുമിളപോലെ നശിപ്പിച്ചു കളയരുത്. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ചയ്യുന്ന ഓരോ കര്‍മ്മങ്ങളും സുഖമരണത്തിനുള്ള തയ്യാറെടുപ്പുകളാണ്. ജനിക്കുക എന്നത് പരമാത്മാവ് നമുക്ക് തന്നിരിക്കുന്ന അനുഗ്രഹമാണ്.

ഈ ജീവിതത്തില്‍ തെറ്റായ ചുവടുകള്‍ മക്കള്‍ വയ്‌ക്കരുത്. മരണവും ജനനവും നമ്മുടെ ബോധങ്ങള്‍ക്ക് പുറത്ത് സംഭവിക്കുന്നതാണ്. അപ്പോള്‍ ബോധത്തോടെ ജീവിക്കുന്ന ഈ ചെറിയ ജീവിതത്തില്‍ നന്മകള്‍ ചെയ്യാന്‍ മക്കള്‍ ശ്രമിക്കണം. ശരീരം സത്യവും ആത്മാവ് മിഥ്യയുമാണ് എന്ന തെറ്റായ ധാരണയാണ് ഇപ്പോഴുള്ളത്.

ആത്മാവിനെ നമ്മള്‍ മറന്നിരിക്കുന്നു ആത്മാവ് എന്ന സത്യത്തെ മക്കള്‍ മറക്കരുത്. മറക്കാതിരിക്കാന്‍ നമുക്കു വേണ്ടത് ആത്മീയജ്ഞാനമാണ്.ജ്ഞാനം ഉദിക്കുന്നതുവരെ അറിവില്ലായ്‌മയെക്കുറിച്ച് മനസ്സിലാകില്ല. അറിവില്ലായ്‌മ എപ്പോള്‍ തുടങ്ങിയെന്ന് മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ശരീരമാണ് പ്രധാനം എന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് അറിവില്ലായ്‌മയാണ്. ആത്മാവിനെക്കുറിച്ചുള്ള അറിവില്ലായ്‌മ മൂലം ശരീരമാണ് പ്രധാനം എന്ന് തോന്നുന്ന അവസ്ഥയാണ് പലര്‍ക്കും. മനസ്സിനെ അടക്കാനുള്ള കഴിവാണ് എല്ലാവരും ആര്‍ജിക്കേണ്ടത്. എല്ലാത്തിനെയും സ്വാഗതം ചെയ്യാനുള്ള മനസ്സ് എന്നു പറയുമ്പോള്‍ നന്മയെ സ്വീകരിക്കാനുള്ള മനസ്സ് എന്നാണ് അമ്മ അര്‍ത്ഥമാക്കുന്നത്. ആ ഭാവമാണ് മക്കള്‍ വളര്‍ത്തിയെടുക്കേണ്ടത്. ആത്മീയബോധം വളര്‍ന്നാല്‍ ദുഃഖത്തിലും സമാധാനം കിട്ടും. മാത്രമല്ല സന്തോഷവേളകളിലും നമ്മുടെ മനസ്സ് സ്ഥിരമായിരിക്കും.

നമ്മുടെ ദുഃഖങ്ങള്‍ ഈശ്വരന് സമര്‍പ്പിച്ചാല്‍ പകുതി വിഷമംമാറും. പക്ഷേ ഇപ്പോള്‍ എന്താണ് നമുക്ക് ചുറ്റും നടക്കുന്നത്? ദുരിതങ്ങളും ദുഃഖങ്ങളും സ്വയം ചുമക്കുന്നു. അതോടെ മനോവിഷമം വര്‍ധിക്കുകയാണ്. തന്മൂലം ?മക്കള്‍ മനോരോഗങ്ങള്‍ക്ക് അടിമപ്പെടുന്നു.

മാത്രമല്ല, ഒരു തെറ്റ് മറയ്‌ക്കുവാന്‍ നമ്മള്‍ എത്രയേറെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു? തെറ്റ് ആവര്‍ത്തിക്കാന്‍ ഉപദേശം തരുന്ന കൂട്ടുകാരും ഉണ്ടാവാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.