Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജില്ലയിലെ ഭൂരിഭാഗം എയ്ഡഡ് സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങളില്ല

Janmabhumi Online by Janmabhumi Online
Dec 29, 2015, 01:42 pm IST
in Malappuram
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: ജില്ലയിലെ ഭൂരിപക്ഷം എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും പഠനത്തിനുള്ള അടിസ്ഥാന സൗകര്യപോലുമില്ലാത്ത ദുരവസ്ഥ.

ക്ലാസ്സ് മുറികള്‍, ലബോറട്ടറി, ലൈബ്രറി, ശോച്യാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പല സ്‌കൂളുകളിലും പേരിനുമാത്രമാണ്. പ്ലസ് വണ്‍ പ്രവേശന സമയത്ത് സര്‍ക്കാര്‍ അനുവദിച്ച ഫീസിനു പുറമേ വന്‍ തുക കുട്ടികളില്‍ നിന്ന് അടിച്ചു മാറ്റിയ മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ കൈ മലര്‍ത്തുകയാണ്.

പെരിന്തല്‍മണ്ണ, മാവണ്ടിയൂര്‍,പൊന്നാനി, പാങ്ങ്, തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ എയ്ഡഡ് ഹയര്‍സെക്കണ്ടറികളിലെ പഠന സൗകര്യങ്ങള്‍ പരിതാപകരമാണ്. പ്ലസ്ടു ബാച്ച് ലഭിക്കുന്നതിന്നായി കെട്ടിടം സംബന്ധിച്ചും സൗകര്യങ്ങള്‍ സംബന്ധിച്ചും തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാണ് ജില്ലിയിലെ വലിയൊരു വിഭാഗം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ബാച്ചുകളും കോഴ്‌സുകളും കരസ്ഥമാക്കിയതെ വ്യക്തമാക്കുന്നതാണ് പലയിടങ്ങളിലേയും ക്ലാസ്സ് നടത്തിപ്പ്.

വേണ്ട സൗകര്യങ്ങള്‍ എര്‍പ്പെടുത്താതെ 1998 മുതല്‍ പ്ലസ്ടു നടത്തുന്ന ചില സ്‌കൂളുകളും ജില്ലയിലുണ്ട്. ആവശ്യത്തിനുകെട്ടിടമോ മറ്റു സൗകര്യങ്ങളൊ ഇല്ലാതെ ഹയര്‍സെക്കണ്ടറി പദവി നേടുകയും കാലാകാലങ്ങളില്‍ പുതിയ ബാച്ചുകള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്ന വിദ്യാഭ്യാസവകുപ്പില്‍ സ്വാധീനമുള്ള മാനേജ്‌മെന്റ് പ്രമുഖകര്‍ അധ്യാപക തസ്തികകള്‍ നേടിയെടുക്കുയും ലക്ഷങ്ങള്‍ വാങ്ങി അധ്യാപകരെ നിയമക്കുയും ചെയ്തു പോരുകയാണ്.

കോടികള്‍ ഇതു വഴി വാരിയിട്ടും സ്‌കൂളിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ, കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനോ ഒരു തരത്തിലുമുള്ള ഇടപെടലുകളോ, സംഭാവനയോ നല്‍കാന്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍ തയ്യാറല്ല.

പ്ലസ് പ്രവേശന സമയത്ത് കുട്ടികളില്‍ നിന്ന് വന്‍ കൊള്ളയാണ് ഇക്കുറിയും ഇവര്‍ നടത്തിയത്. കുട്ടികളില്‍ നിന്ന് ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് നിര്‍ബന്ധിച്ചുള്ള ഒരു പിരിവും പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിയാണ് പ്രിന്‍സിപ്പാള്‍മാരെ മുന്‍ നിര്‍ത്തി വലിയതോതിലുള്ള പിരിവി നടത്തിയത്. ഏകജാലകം വഴി പ്രവേശനം നേടിയ കുട്ടിയില്‍ നിന്നുപോലും 500 രൂപ മുതല്‍ 3000 വരെ പിരിവ് നടത്തിയ സ്‌കൂളുകള്‍ ജില്ലയിലുണ്ട്. സ്‌കൂളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണെന്നു പറഞ്ഞ് പിരിച്ചെടുത്ത ലക്ഷകണക്കിന് രൂപ മാനേജറുടെ കീശയിലേക്കുപോയതല്ലാതെ മിക്കയിടത്തും ചില്ലി പൈസപോലും സ്‌കൂളിനായി ചെലവിട്ടിട്ടില്ല.

ഇതിനു പുറമേ മാനേജ്‌മെന്റ് ക്വാട്ടയിലുടെ ഉളള പ്രവേശനത്തിന് 20000-30000 രൂപവരെ പിരിവ് നടത്തിയിട്ടുണ്ട്. ഓരോ അധ്യയന വര്‍ഷത്തിലും ഇത്തരത്തില്‍ പിരിവ് പരിപാടിയാക്കിയ പല മാനേജര്‍മാരുടേയും സ്‌കൂളുകളില്‍ ഹയര്‍സെക്കണ്ടറി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്ആസ്ബറ്റോസ് മേല്‍ക്കൂരക്ക് കീഴിലാണ്.

ഇക്കാര്യം വകുപ്പ് മേധാവികള്‍ക്ക് അറിയാമെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. ആസ്ബറ്റോസ് ഷീറ്റിട്ട കെട്ടിടങ്ങളില്‍ ക്ലാസ്സുകള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ കൂട്ടുപിടിച്ച് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ മറികടക്കുന്നത്.1998 സെപ്തംബര്‍ മുതല്‍ ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ജൂലൈയ് 27 വരെയുള്ള ഗസറ്റ് വിജ്ഞാപനങ്ങളൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടില്‍ പിരിവും അധ്യാപക നിയമനവും മാത്രം പദ്ധതിയാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഡസനിലധികം സ്‌കൂളുകള്‍ ജില്ലയിലുണ്ട്.

എല്ലാ വര്‍ഷവും ഏതെങ്കിലും തരത്തിലുളള പിരിവ് കുട്ടികളില്‍ അടിച്ചേല്‍പ്പിച്ച് വരുമാനമുണ്ടാക്കുന്ന സ്‌കൂള്‍ മാനേജര്‍മാര്‍ക്കെതിരെയും ഇവരുടെ ഇംഗിതത്തിന് കൂട്ടു നില്‍ക്കുന്ന പ്രിസിപ്പല്‍ മാര്‍ക്കെതിരെയും പരാതി ഉണ്ടായിട്ടും നടപടിയെടുക്കാന്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറോ ആര്‍ഡിഡിയോ തയ്യാറാകാത്തത് പല സ്‌കൂളുകളിലും പിടിഎകളെ നിര്‍ജീവമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പല്‍ മുങ്ങിയ വിഷയത്തില്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍, എം എസ് സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി അടുത്ത ബന്ധം

India

14,000 അടി ഉയരത്തിൽ , എ ഐ സഹായത്തോടെ ഇന്ത്യയുടെ ലൈറ്റ് മെഷീൻ ഗൺ പരീക്ഷണം ; വമ്പൻ വിജയത്തിന്റെ തിളക്കത്തിൽ ഇന്ത്യൻ സൈന്യം

രത്തന്‍ ടാറ്റ (ഇടത്ത്) എയര്‍ ഇന്ത്യ (വലത്ത്)
India

രത്തന്‍ ടാറ്റയുടെ സ്വപ്നത്തിലേക്ക് എയര്‍ ഇന്ത്യ ചിറകുവിരിയ്‌ക്കുന്നു; 2-24-25 സാമ്പത്തികവര്‍ഷം വരുമാനം 61,000 കോടി രൂപ; 11 ശതമാനം കുതിപ്പ്

India

നേപ്പാളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തി ; ഭൂതോച്ചാടനത്തിന്റെ പേരിൽ മൗലവി ഇസ്ലാമുദ്ദീൻ തട്ടിയെടുത്തത് 26 ലക്ഷം രൂപ

Kerala

പൊട്ടിത്തെറിയുണ്ടായ കപ്പലില്‍ അപകടകരമായ ചരക്കുകള്‍

പുതിയ വാര്‍ത്തകള്‍

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പ്രത്യേക പരിശോധന ; ഡൽഹിയിൽ പിടിയിലായത് 11 ബംഗ്ലാദേശികൾ കുടുംബങ്ങൾ ; താമസിച്ചിരുന്നത് 66 പേർ

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് ആവേശം കാട്ടി : പിന്നാലെ വീണ്ടും അകത്തായി ആബിദ് ഖാൻ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അതിതീവ്ര മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

സ്വർഗ്ഗീയ പർവതങ്ങളുടെ നാട് , ഗ്രീക്ക് റോമൻ കഥകളിലെ നിത്യസാന്നിധ്യം : കിർഗിസ്ഥാനിലേത് ഒരു വേറിട്ട സഞ്ചാരം

ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്നവര്‍ക്ക് തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍: മന്ത്രി വീണാ ജോര്‍ജ്

മലക്കം മറിഞ്ഞ് മന്ത്രി; വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; ചിലർ തെറ്റിദ്ധരിച്ചു’; മന്ത്രി എ കെ ശശീന്ദ്രൻ

‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’; ഇൻസ്റ്റാ റീൽസ് പോസ്റ്റ് ചെയ്തശേഷം മോഡലിനെ മരിച്ചനിലയിൽ കണ്ടെത്തി

സ്വര്‍ണവിലയില്‍ വീണ്ടും ആശ്വാസം; ഇന്ന് കുറഞ്ഞത് 200രൂപ

കടൽമാർഗം ഗാസയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമം; ഗ്രെറ്റ തുൻബെർഗിനെ ഇസ്രയേൽ അറസ്റ്റ് ചെയ്തു

തീപിടിച്ച കപ്പലിന്റെ ദൃശ്യം

കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; 50 കണ്ടെയ്നറുകൾ കടലില്‍ വീണു; രക്ഷാദൗത്യം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies