Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജടായു സ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 08:47 pm IST
in Samskriti

അഗണിതഗുണശാലിയും അപ്രമേയനും ഈ ജഗത്തിന്റെ ഉല്പത്തി-സ്ഥിതി-നാശങ്ങള്‍ക്ക് ആദിഹേതുവും പരമശാന്തരൂപനും പരമാനന്ദവും പരമാത്മാവുമായ രാമചന്ദ്രനെ ഞാന്‍ പ്രണമിക്കുന്നു.

മനോഹരമായ കടാക്ഷവിക്ഷേപങ്ങള്‍ കൊണ്ട് ദേവന്മാരെ ശുചിയാക്കുന്നവനും അവധിയില്ലാത്ത സുഖം നല്‍കുന്നവനും ഇന്ദിരാദേവിയുടെ മനോഹരനും ശ്യാമളനിറമുള്ളവനും ഉജ്വലമായ ജടയാകുന്ന കിരീടം ധരിച്ചവനും കോമളകരങ്ങളില്‍ വില്ലുമമ്പും ധരിച്ചവനുമായ രാമചന്ദ്രനെ ഞാനെപ്പോഴും നമിക്കുന്നു.

സംസാരമാകുന്ന വനത്തിന് കാട്ടുതീയായിട്ടുള്ള പുണ്യനാമത്തോടുകൂടിയവനും സംസാരത്തെ സൃഷ്ടിക്കുന്ന ബ്രഹ്മാവിന് ദേവനായിട്ടുള്ളവനും കോടിക്കണക്കിന് അസുരന്മാരെ നിഗ്രഹിച്ചവനും മനുഷ്യരൂപം ധരിച്ചവനും ശ്രീഹരിയുമായ ശ്രീരാമചന്ദ്രാ, അങ്ങയെ ഞാന്‍ എപ്പോഴും നമിക്കുന്നു.

സംസാരഭാവനയെ ഹനിക്കുന്ന ഭഗവല്‍സ്വരൂപവും ഭവഭയത്തെ ഇല്ലാതാക്കുന്നവനും മുനികളാല്‍ സേവിക്കപ്പെടുന്നവനും പരനും സംസാരഭാഗത്തെ കടക്കാനുള്ള കപ്പലായി ശോഭിക്കുന്ന ചരണങ്ങളോടുകൂടിയവനുമായ ഹേ രാമ, എപ്പോഴും ഭവനാശത്തിനായി ഞാന്‍ അങ്ങയെ പ്രണമിക്കുന്നു.

പാര്‍വതീ പരമേശ്വരന്മാരുടെ ഹൃദയത്തില്‍ വസിക്കുന്നവനും ഗിരിനായകനെ ധരിക്കുന്നവനും കാമദേവനെപ്പോലെ മനോഹരനും ദേവസമൂഹങ്ങളും അസുരന്മാരും ദേവേന്ദ്രനും കൂപ്പുന്ന പാദങ്ങളോടുകൂടിയവനുമായ രാമനെ ഞാന്‍ സദാ നമിക്കുന്നു.

പരധനത്തില്‍നിന്നും പരസ്ത്രീകളില്‍നിന്നും സദാ ദൂരത്തില്‍ വസിക്കുന്നവനും അന്യന്മാരുടെ ഗുണവും അന്യരുടെ ഐശ്വര്യവും കണ്ട് പ്രസന്നരാകുന്നവരും നിരന്തരം പരോപകാരികളുമായ മഹാത്മാക്കളാല്‍ സേവിക്കപ്പെടുന്നവനുമായ ഹേ രാമ, നിന്നെ ഞാന്‍ നിരന്തരം പ്രണമിക്കുന്നു.

മനോഹരമായ മന്ദഹാസത്താല്‍ ശോഭിക്കുന്ന മുഖകമലത്തോടുകൂടിയവനും, ഭക്തന്മാര്‍ക്ക് സുലഭമായിട്ടുള്ളവനും ഇന്ദ്രനീലകല്ലുപോലെ നീലവര്‍ണവും സൗന്ദര്യമുളളവനും വെള്ളത്താമരപ്പൂപോലെ മനോഹരമായ നേത്രങ്ങളോടുകൂടിയവനും മഹാദേവനും പരമഗുരുവുമായ രാമനെ ഞാന്‍ പ്രണമിക്കുന്നു.

ജലം നിറച്ച പലതരം പാത്രങ്ങളില്‍ ഒരേ സൂര്യന്‍ പ്രതിബിംബിക്കുന്നതുപോലെ സത്യ-രജോ-തമോഗുണങ്ങളോടുകൂടി അങ്ങുതന്നെ വിഷ്ണു- ബ്രഹ്മാ- മഹാദേവന്‍ എന്നീ മൂന്നുരൂപങ്ങളില്‍ ശോഭിക്കുന്നു. ദേവരാജനായ ഇന്ദ്രനും സ്തുതിക്കുന്ന രാമനായ അങ്ങയെ ഞാന്‍ പ്രണമിക്കുന്നു.

അങ്ങയുടെ ദിവ്യരൂപം കോടിക്കണക്കിന് കാമദേവന്മാരെക്കാള്‍ സുന്ദരമാണ്. ജന്മനാശാദികളില്ലാത്തതാണ്. ചിന്മയവും ജഗന്മയവും നിര്‍മ്മലവുമാണ്.

ധര്‍മ്മകര്‍മ്മങ്ങള്‍ക്കാധാരവും എന്നാല്‍ ഒന്നിലും ആധാരമല്ലാത്തതുമാണ്. ഒന്നിനോടും മമതയില്ലാത്തതും ആത്മാവില്‍ രമിക്കുന്നതുമായ ഹേ രാമ, ഞാന്‍ നിന്നെ സദാ പ്രണമിക്കുന്നു.

സ്തുതി കഴിഞ്ഞ് ജടായു വിമാനത്തില്‍ വൈകുണ്ഠം പ്രാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.