Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജില്ലയില്‍ ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നു

Janmabhumi Online by Janmabhumi Online
Dec 7, 2015, 01:50 pm IST
in Malappuram
FacebookTwitterWhatsAppTelegramLinkedinEmail

പെരിന്തലല്‍മണ്ണ: ചെന്നൈയിലെ വെള്ളപ്പൊക്കത്തില് വീട് നഷ്ടമായെന്ന് പറഞ്ഞ് പെരിന്തല്‍മണ്ണയിലെ ചില വീടുകളിലെത്തിയ യാചകരെ കണ്ട് വീട്ടുകാര്‍ പോലും ഞെട്ടി.

ഏകദേശം 45 വയസ് തോന്നിക്കുന്ന സ്ത്രീയും 50ല്‍ അധികം പ്രായമുള്ള പുരുഷനുമാണ് എത്തിയത്. സ്ത്രീ വീടുകളില്‍ കയറുമ്പോള്‍ പുരുഷന്‍ ഗേറ്റിന് വെളിയില്‍ മറഞ്ഞു നില്‍ക്കും. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും ഇത് തട്ടിപ്പാകുമെന്ന് മനസിലാകും എന്നറിയാമായിട്ടും യാതൊരു മടിയുമില്ലാതെയാണ് കള്ളം പറഞ്ഞ് പണം തട്ടാനുള്ള ശ്രമം. കഴിഞ്ഞ കുറെ മാസങ്ങളായി ഭിക്ഷാടന മാഫിയയുടെ കേന്ദ്രമായി പെരിന്തല്‍മണ്ണ മാറുകയാണ് എന്നതിന്റെ അവസാനത്തെ തെളിവാണ് ഇത്. ഭിക്ഷ ചോദിച്ച് ഒരാളെങ്കിലും വരാത്ത ദിവസം ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ അത് നാലോ അഞ്ചോ ആകാം.

കതകില്‍ മുട്ടുകയോ കോളിംഗ് ബെല്ലടിക്കുകയോ ചെയ്യുന്ന യാചകര്‍ വീട്ടുകാര്‍ വരുന്നത് വരെ വാതില്‍ക്കല്‍ കാത്തുനില്‍ക്കും. ഒന്നോ രണ്ടോ രൂപ കൊടുത്താല്‍ പലര്‍ക്കും തൃപ്തി വരില്ല. കുറഞ്ഞത് അഞ്ചുരൂപയെങ്കിലും നല്‍കിയാലെ മുഖം തെളിയൂ.

പലര്‍ക്കും പലവിധ വേവലാതികളാണ്. കിട്ടുന്ന തുക കുറഞ്ഞു പോകാതിരിക്കാന്‍ വേണ്ടി, അഭിനയിച്ച് തകര്‍ക്കുന്നവരും കുറവല്ല. മിക്കവരും വരുന്നതാകട്ടേ മനോഹരമായി പ്രിന്റ് ചെയ്ത നോട്ടീസുമായിട്ടാണ്.അതില്‍ തന്നെ ‘സംഭാവന’ എഴുതാനുള്ള കോളവും ഒഴിച്ചിട്ടിരിക്കും.

എന്തെങ്കിലും ചെറിയ തുക കൊടുത്ത് ഒഴിവാക്കാമെന്ന് വച്ചാലും നടപ്പില്ല. കാരണം, തുക കിട്ടിക്കഴിയുമ്പോള്‍ അടുത്ത ആവശ്യം പറയും. അത് വസ്ത്രമോ പാത്രങ്ങളോ ചിലപ്പോള്‍ പഴയ കളര്‍ ടിവി വരെയോ ആകാം. വീട്ടുകാരുടെ മതവിശ്വാസം ഏതാണെന്ന് മനസിലാക്കി ”വര്‍ഗ്ഗീയ സഹതാപം” നേടാന്‍ ശ്രമിക്കുന്ന വിരുതന്മാരും ഇക്കൂട്ടത്തിലുണ്ട്. ഒരു മാസം മുമ്പ് നടന്ന ഒരു സംഭവം ഇങ്ങനെ.

വൈകുന്നേരം ആയപ്പോള്‍ ചില വീടുകളില്‍ ഒരു വയോവൃദ്ധനെത്തി. ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം കൊടുക്കാന്‍ തയ്യാറായ വീട്ടുകാരെ അയാള്‍ തന്നെ ഞെട്ടിച്ചു. കാരണം, അദ്ദേഹം പറയുന്ന ദിവസമാണ് ഭക്ഷണം നല്‍കേണ്ടത്. അത് കുറിച്ചുവയ്‌ക്കാനായി പേപ്പറും പേനയും അയാളുടെ കൈയിലലുണ്ടായിരുന്നു. ഭിക്ഷാടനത്തിന്റെ മറവില്‍ നടക്കുന്ന മോഷണങ്ങള്‍ക്കും കുറവില്ല.

ഇത്തരം ഭിക്ഷാടന സംഘങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സ്വര്‍ണവിലയില്‍ വീണ്ടും ആശ്വാസം; ഇന്ന് കുറഞ്ഞത് 200രൂപ

World

കടൽമാർഗം ഗാസയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമം; ഗ്രെറ്റ തുൻബെർഗിനെ ഇസ്രയേൽ അറസ്റ്റ് ചെയ്തു

തീപിടിച്ച കപ്പലിന്റെ ദൃശ്യം
Kerala

കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; 50 കണ്ടെയ്നറുകൾ കടലില്‍ വീണു; രക്ഷാദൗത്യം തുടരുന്നു

Kerala

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

India

ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 മരണം; അപകടത്തില്‍പ്പെട്ടത് ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്തവര്‍

പുതിയ വാര്‍ത്തകള്‍

ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചു ; രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കും: സുരേഷ് ഗോപി

ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

കിസാന്‍ സംഘ് പത്തനംതിട്ട ജില്ലാ വാര്‍ഷിക ശിബിരം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്ര ജൈവ കാര്‍ഷിക പദ്ധതി അട്ടിമറിക്കുന്ന സമീപനം ഇടതുസര്‍ക്കാര്‍ തിരുത്തണം: ഡോ.അനില്‍ വൈദ്യമംഗലം

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്റെ നേതൃസംഗമം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. യൂണിയന്‍ പ്രസിഡന്റ് വി.പി. സുബ്രഹ്മണ്യന്‍, സെക്രട്ടറി ഗിരിഷ് മെക്കാട്ട്, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്വ. പി.എസ്. ജ്യോതിസ്, തമ്പി വേട്ടുത്തറ എന്നിവര്‍ സമീപം

എസ്എന്‍ഡിപി യോഗത്തെ ആരും മതേതരത്വം പഠിപ്പിക്കണ്ട: തുഷാര്‍ വെള്ളാപ്പള്ളി

നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഗോള്‍ഡന്‍ ഡോമിന് ബദലായി ഡിആര്‍ഡിഒ ഒപ്റ്റോണിക് ഷീല്‍ഡ് വികസിപ്പിക്കുന്നു

ഭാരതാംബയും ഭരണഘടനയും

വഴിക്കടവില്‍ സംഭവിച്ചത് അനാസ്ഥയുടെ ഷോക്ക്

ട്രോജന്‍ കുതിരയും കമ്യൂണിസ്റ്റുകളും

മന്‍ കീ ബാത്ത് അധിഷ്ഠിത ക്വിസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് നെടുമങ്ങാട് അമൃത കൈരളി 
വിദ്യാഭവനില്‍ സംഘടിപ്പിച്ച അനുമോദന സദസ് ഗവര്‍ണര്‍ രാജേന്ദ വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതമാതാവ് തര്‍ക്കവിഷയമല്ല: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies