തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കുറ്റക്കാരനായി നാണംകെട്ട് പുറത്തുപോയ കെ.എം. മാണി കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
1,23,812 പേര്‍ക്ക് കാരുണ്യ പദ്ധതിപ്രകാരം 842 കോടി രൂപ നല്‍കിയെന്നാണ് കെ.എം. മാണി അവകാശപ്പെടുന്നത്. ലോട്ടറി വിറ്റ വരവിലൂടെ രണ്ടായിരം കോടിയോളം രൂപ ലഭിച്ചിട്ടും 820 കോടിയേ ഇതുവരെ രോഗികള്‍ക്ക് വിതരണം ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: