Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം മലമുഴക്കി വേഴാമ്പല്‍ പറന്നകന്നു

Janmabhumi Online by Janmabhumi Online
Nov 12, 2015, 12:04 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

വിളപ്പില്‍ശാല: ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം. പക്ഷി സ്‌നേഹികള്‍ കാടരിച്ച് നോക്കിയിട്ടും കാണാത്ത അപൂര്‍വയിനമായി മാറുകയാണ് നമ്മുടെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പല്‍. നമ്മുടെ മലമ്പ്രദേശത്ത് ധാരാളമായി കണ്ടുവന്നിരുന്ന വേഴാമ്പലുകള്‍ ഇന്ന് പറന്നകന്നിരിക്കുന്നു. വേട്ടയാടലും ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സംസ്ഥാന പക്ഷിയുടെ കിരീടം പദവി ഉപേക്ഷിച്ച് ഇവ സംസ്ഥാനം വിട്ടതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പ്രധാനമായി നാലു തരം വേഴാമ്പലുകളെയാണ് കേരളത്തിലെ കാടുകളില്‍ കണ്ടുവന്നിരുന്നത്. മലമുഴക്കി വേഴാമ്പല്‍, കോഴി വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, നാട്ടു വേഴാമ്പല്‍ എന്നിവയാണവ. ഇവയില്‍ ആകാര ഭംഗിയിലും വലിപ്പത്തിലും മുന്‍പന്‍ നമ്മുടെ സംസ്ഥാന പക്ഷിയായ മലമുഴക്കി തന്നെ. വേഴാമ്പല്‍ വര്‍ഗത്തില്‍ തന്നെ മലമുഴക്കി ലോകത്തില്‍ രണ്ടാം സ്ഥാനവും ഏഷ്യയില്‍ ഒന്നാം സ്ഥാനവും അലങ്കരിക്കുന്നു. ഒരു മീറ്ററോളം നീളവും നാലു കിലോ ഗ്രാം ഭാരവുമുള്ള ഇവറ്റകളുടെ പ്രജനന രീതിയും അന്താരാഷ്‌ട്രാ തലങ്ങളില്‍ വരെ പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്. ആയുഷ്‌ക്കാലം മുഴുവന്‍ ഇണയോടൊത്ത് കഴിയുന്നു എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഡിസംബറില്‍ തുടങ്ങി ഏപ്രില്‍ അവസാനം വരെ നീളും വേഴാമ്പ്‌ലുകളുടെ പ്രജനന കാലം.

വന്‍ മരങ്ങളുടെ മുകളില്‍ സുരക്ഷിതവും അദൃശ്യവുമായി കൂടൊരുക്കിയാണ് പൊതുവെ വേഴാമ്പലുകള്‍ ഒതുങ്ങിക്കൂടുന്നത്. അഖില്‍, അത്തി, പൈന്‍ മരങ്ങള്‍ ഇവയൊക്കെ കൂടൊരുക്കാന്‍ കണ്ടെത്തുന്നു. പാലി, അത്തി, ഞാവല്‍ തുടങ്ങി നാല്‍പ്പതോളം മരങ്ങളിലെ കായ്കനികളാണ് വേഴാമ്പലുകള്‍ ഭക്ഷിക്കുന്നത്. വേഴാമ്പല്‍ രണ്ടോ മൂന്നോ മുട്ടകളാണ് ഇടുന്നത്. മുട്ടയ്‌ക്ക് അടയിരുന്ന് കുഞ്ഞ് വിരിഞ്ഞാല്‍ രണ്ടാഴ്ചയോളം ഇവ ആഹാര രീതിയില്‍ മാറ്റം വരുത്തും. ഈ സമയത്ത് എലി, പാമ്പ്, പക്ഷികുഞ്ഞുങ്ങള്‍, ഓന്ത് ഇവയൊക്കെ തിന്നും. രണ്ടാഴ്ച കഴിഞ്ഞാല്‍ വീണ്ടും പഴയതുപോലെ പഴ വര്‍ഗ്ഗത്തിലേക്ക് തിരിയും.

ഏത് മരത്തിന്റെ നെറുകയില്‍ കൂട് കൂട്ടിയാലും വേഴാമ്പലുകള്‍ കാഷ്ടമിടുന്നത് കൂടിന് പുറത്താണ്. അതു തന്നെയാണ് ഇവറ്റകളുടെ ദുര്‍വിധി. മരത്തിനു ചുവട്ടില്‍ കുന്നുകുടി കിടക്കുന്ന കാഷ്ടം കണ്ടാണ് നായാട്ടുകാര്‍ ഇവയെ കൂട്ടത്തോടെ വേട്ടയാടുന്നത്. പല വന മേഖലകളിലും ആദിവാസികളെ സംഘടിപ്പിച്ച് വേഴാമ്പലുകളുടെ സുരക്ഷയ്‌ക്കായി പ്രത്യേക സേന തന്നെ വനം വകുപ്പും ചില പക്ഷി സ്‌നേഹികളും ചേര്‍ന്ന് രൂപീകരിച്ചിരുന്നു. പക്ഷെ പത്തു വര്‍ഷം മുന്‍പ് സംസ്ഥാനത്തെ വനങ്ങളില്‍ 37 വേഴാമ്പല്‍ കൂടുകള്‍ കണ്ടെത്തിയെങ്കില്‍ ഇന്നത് വിരലിലെണ്ണാവുന്ന അവസ്ഥയിലേക്ക് താഴ്ന്നിരിക്കുന്നു. മഴക്കാടുകളുടെ കാവല്‍ക്കാരായ മലമുഴക്കികള്‍ കാടുവിട്ട് പറന്നകന്നത് പ്രാണ ഭയത്തോടെ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

India

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

India

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)
India

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

India

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

പുതിയ വാര്‍ത്തകള്‍

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies