Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നീരണിയാതെ മലപ്പനംകോട് കുടിവെള്ളപദ്ധതി

Janmabhumi Online by Janmabhumi Online
Sep 29, 2015, 11:25 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

രണ്ടു വര്‍ഷം മുമ്പ് മലപ്പനംകോട് സ്ഥാപിച്ച
പൊതു ടാപ്പുകളിലൊന്ന് നശിച്ച നിലയില്‍

വിളപ്പില്‍ശാല: ദീര്‍ഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ കുടിവെള്ളപദ്ധതി ഒരു നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കുടിനീരിനായി നെട്ടോട്ടമോടുന്ന മലപ്പനംകോട്ടുകാര്‍ക്ക് ജില്ലാപഞ്ചായത്ത് രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച ജലവിതരണ പൈപ്പുകള്‍ ഇനിയും നീരണിയാതെ ശേഷിക്കുന്നു. മഴക്കാലത്തു പോലും കിണറുകള്‍ വറ്റിവരണ്ടു കിടക്കുന്ന കാരോട് വാര്‍ഡിലെ മലപ്പനംകോട് പ്രദേശത്ത് 2013 ലാണ് ജില്ലാ പഞ്ചായത്ത് 29 ലക്ഷംരൂപ മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചത്. 2014 ല്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു. മലപ്പനംകോട് ജംഗ്ഷനില്‍ സ്ഥാപിച്ച പബ്ലിക് ടാപ്പു തുറന്ന് സ്പീക്കര്‍ ജനങ്ങളോട് പറഞ്ഞു ഇതാണു കുടിവെള്ളമെന്ന്. അതിനു ശേഷം ഇന്നു വരെ മലപ്പനംകോട്ടുകാര്‍ ആ പൈപ്പു വഴി കുടിവെള്ളം വരുന്നത് കണ്ടിട്ടില്ല.

കാവിന്‍പുറം പ്ലാന്റില്‍ നിന്ന് പൈപ്പ് ലൈന്‍ നീട്ടിയാണ് മലപ്പനംകോട് കുടിവെള്ളപദ്ധതി ആരംഭിച്ചത്. പുറ്റുമ്മേല്‍കോണം, കുണ്ടാമൂഴി, മണ്ണാംകോണം, മലപ്പനംകോട് തുടങ്ങി നാലുകിലോമീറ്റര്‍ ദൂരം ജലവിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മൂന്ന് എംഎല്‍ഡി സംഭരണശേഷി മാത്രമുള്ള കാവിന്‍പുറം പ്ലാന്റില്‍ നിന്ന് മലപ്പനംകോട് ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുകയെന്നത് ഒരിക്കലും സാധിക്കില്ലെന്ന് വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധര്‍ നിര്‍മാണവേളയില്‍ തന്നെ പറഞ്ഞിരുന്നു. പൊതുവെ ഉയര്‍ന്ന പ്രദേശമാണു മലപ്പനംകോട്. കാവിന്‍പുറം പ്ലാന്റില്‍ നിന്നുള്ള ജലവിതരണ പൈപ്പുകള്‍ക്കെല്ലാം ഇരുപത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. മലപ്പനംകോട് കുന്നിന്മുകളിലേക്ക് വെള്ളം എത്തണമെങ്കില്‍ ശക്തമായ സമ്മര്‍ദത്തില്‍ ജലം പമ്പുചെയ്യണം. അങ്ങനെ പമ്പിംഗ് നടത്തിയാല്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയ മറ്റ് പൈപ്പുകള്‍ അമിതസമ്മര്‍ദത്താല്‍ പൊട്ടും. ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തിയാണു വാട്ടര്‍അതോറിറ്റി പദ്ധതിയോട് വിയോജിച്ചത്. എന്നാല്‍ കാരോട് വാര്‍ഡ് മെമ്പര്‍ സോദരനും ജില്ലാപഞ്ചായത്തംഗം എം.ആര്‍. ബൈജുവും ചേര്‍ന്ന് പൈപ്പ് ലൈന്‍ നീട്ടല്‍ നടപടിയുമായി മുന്നോട്ടു പോയി. ജനപ്രതിനിധികളുടെ വാശിക്കുമുന്നില്‍ ഒടുവില്‍ വാട്ടര്‍ അതോറിറ്റിക്ക് വഴങ്ങേണ്ടി വന്നു.

ഒരിക്കലും കുടിവെള്ളം നല്‍കാനാകില്ലെന്ന് ഉറപ്പുണ്ടായിട്ടും മലപ്പനംകോട്ടേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ഉദ്ഘാടന ദിവസം കാവിന്‍പുറം പ്ലാന്റില്‍ നിന്നുള്ള മുഴുവന്‍ പൈപ്പു ലൈനുകളും അടച്ച് ഒരു ദിവസത്തേക്ക് മലപ്പനംകോട് മേഖലയില്‍ വെള്ളമെത്തിച്ചു. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് പൂട്ടിയ പൈപ്പ് പിന്നീട് ഒരിക്കലും തുറന്നില്ല. പ്രദേശത്ത് അമ്പതുമീറ്റര്‍ ഇടവിട്ട് പൊതുടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. വെള്ളം കിട്ടാതായതോടെ നാട്ടുകാര്‍ ടാപ്പുകള്‍ മിക്കതും തകര്‍ത്തു.

മലപ്പനംകോട് ഭാഗത്ത് പല വീടുകളിലും വലിയ ടാങ്കുകളില്‍ വെള്ളം വിലകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. പാറകൂട്ടങ്ങള്‍ നിറഞ്ഞ ഇവിടങ്ങളില്‍ കിണര്‍ കുഴിക്കാന്‍ കഴിയില്ല. പ്രദേശത്ത് പൈപ്പ്‌ലൈനിനു പകരം ഒരു കുഴല്‍കിണര്‍ നിര്‍മിച്ചു നല്‍കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണു പഞ്ചായത്ത് അധികൃതര്‍ നല്‍കിയത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Health

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

Kerala

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

India

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies