Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ചിന്മയാനന്ദന്റെ ജീവിത വഴിയില്‍ -23; അടിത്തറ പാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:11 am IST
in Samskriti

ആദ്യത്തെ ജ്ഞാനയജ്ഞം കഴിഞ്ഞു. സ്വാമി ചിന്മയാനന്ദന്‍ ഋഷികേശിലേക്കു തിരിച്ചുപോയി. അതിന്റെ വിവരങ്ങളത്രയും ശിവാനന്ദസ്വാമികളെ ധരിപ്പിക്കാന്‍. അദ്ദേഹത്തിന് ശിഷ്യനെ കുറിച്ചു വലിയ അഭിമാനം. പ്രയത്‌നം തുടരൂ. നിന്നെപ്പോലെ ഒരാളെയാണ് ഇന്ത്യ ഇന്ന് കാത്തിരിക്കുന്നത് അദ്ദേഹം സ്വാമിജിയെ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിച്ചു. ജ്ഞാനയജ്ഞങ്ങളുടെ ദൈര്‍ഘ്യം കുറയ്‌ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എങ്കിലേ അതുപ്രായോഗികമാകൂ.

പൊതുജനങ്ങള്‍ക്കും അതായിരിക്കും സൗകര്യം. സ്വാമിജി അവിടെ നിന്നുപോയതിനുശേഷം അദ്ദേഹം മറ്റു ശിഷ്യന്മാരോടായി പറഞ്ഞു. ഇവിടെ ശിഷ്യന്മാരായി ധാരാളം പേരുണ്ട്. എന്നാല്‍ ചിന്മയനോളം ധൈര്യവും തന്റേടവുമുള്ളവരായി ഒരാള്‍പോലുമില്ല.

അവിടെനിന്നും സ്വാമിജി പോയത് ഉത്തരകാശിയിലേക്കാണ്, തപോവന്‍ മഹാരാജാവിനെ സന്ദര്‍ശിക്കാന്‍, ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍. മഹാരാജ് വളരെ കൗതുകത്തോടെ തന്റെ പ്രിയശിഷ്യന്റെ നേട്ടങ്ങളെക്കുറിച്ച് സവിസ്തരം ചോദിച്ചറിഞ്ഞു. പിതൃസഹജമായ ആനന്ദാഭിമാനങ്ങളും അനുഭവിച്ചു. അതില്‍ പിന്നീടെപ്പോഴും മഹാരാജ് ചിന്മയനെ കണ്ടത് കേവലം ശിഷ്യനായിട്ടല്ല. എല്ലാവിധത്തിലും യോഗ്യനായ ഒരു സുഹൃത്തായിട്ടായിരുന്നു.

ഉത്തരകാശിയില്‍നിന്ന് സ്വാമിജി അച്ഛനെ കാണാനായി സ്വദേശത്തേക്കു തിരിച്ചു. ചെന്നിടത്തെല്ലാം അദ്ദേഹം യജ്ഞങ്ങള്‍ സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചു സംസാരിച്ചു. ജനങ്ങളുടെ പലവിധ സംശയങ്ങള്‍ക്കു കൃത്യമായ മറുപടി പറഞ്ഞു.

കേരളത്തില്‍നിന്നും സ്വാമിജി ചെന്നൈയിലെത്തി. അന്നത്തെ മദിരാശിനഗരം.ദക്ഷിണേന്ത്യയിലെ സംസ്‌കാരിക കേന്ദ്രം മാത്രമല്ല, യാഥാസ്ഥിതികരുടെ കേന്ദ്രം എന്ന സ്ഥിതിയിലും ചെന്നൈ പ്രസിദ്ധി നേടിയിരുന്നു. തന്റെ യജ്ഞവേദികളാക്കാന്‍ പറ്റിയ ക്ഷേത്രാങ്കണങ്ങള്‍ അദ്ദേഹം തെരഞ്ഞുപിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഏറെ ശ്രമിച്ചിട്ടും അത് സാധിച്ചില്ല.

യാഥാസ്ഥിതികരായ ബ്രാഹ്മണ പുരോഹിതന്‍മാര്‍ സ്വാമിജിയുടെ ഈ സംരംഭത്തിന് എതിരായിരുന്നു. നിഗൂഢമായ വൈദികവിജ്ഞാനം, ഒരു സന്യാസി പരസ്യമായി ചര്‍ച്ചചെയ്യുക………. അതും മ്ലേഛമായ ഇംഗ്ലീഷുഭാഷയില്‍. മദിരാശിയില്‍ യജ്ഞം നടത്താനുള്ള സ്വാമിജിയുടെ മോഹം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടിവരുമെന്നുതന്നെ തോന്നി. പക്ഷേ ദൈവഹിതം……… ആര്‍ക്കാണത് മുന്‍കൂട്ടി നിര്‍ണയിക്കാനാവുക! ഒരു മുസല്‍മാനാണ് ആ അവസരത്തില്‍ സ്വാമിജിയുടെ രക്ഷക്കായി എത്തിയത്. തന്റെ വിശാലമായ പറമ്പും വീടും സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ക്കായി അദ്ദേഹം വിട്ടുകൊടുത്തു. കൂടെ ഒരു മുന്നറിയിപ്പും സൂക്ഷിക്കണം, പ്രേതബാധയുള്ള സ്ഥലമാണ്.

അതിനെന്താ? നന്നായി സ്വാമിജി തുറന്നു ചിരിച്ചു. സന്തോഷമായി, ഇതുവരെ കാണാത്ത ഒന്നിനെ കാണാന്‍ അവസരം കിട്ടുമല്ലോ.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Local News

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

India

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

പുതിയ വാര്‍ത്തകള്‍

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.