ജമാ-അത്തെ ഇസ്ലാമിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ചേര്‍ന്നാണ് കേരളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളും നിയന്ത്രിക്കുന്നത്. എഡിറ്റര്‍മാര്‍ കൂടുതലും മുസ്ലിങ്ങളും ഏതെങ്കിലും കവിതയുടെയോ, കഥയുടെയോ അടിയില്‍ ഒരു ഹിന്ദുപേര് കണ്ടാല്‍ അത് ചവറ്റുകൊട്ടയിലേക്ക് പോകും.
മുസ്ലിങ്ങള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും മനഃപൂര്‍വ്വം അവസരങ്ങള്‍ നല്‍കുകയും ചെയ്യും. ഇതില്‍ മനംനൊന്ത് എത്രയോ ഹിന്ദു ചെറുപ്പക്കാര്‍ എഴുത്തുനിര്ത്തിയിരിക്കുന്നു. പെരുമാള്‍ മുരുകനെപ്പോലെ, പ്രശസ്തനാവാന്വേണ്ടി എഴുത്തു നിര്‍ത്തിയതല്ല.
എഴുതിത്തുടങ്ങുന്നതിനു മുമ്പേ എഴുത്തുനിര്ത്തിയവര്. അവരെയോര്‍ത്ത് ആരുകരയും? മുരുകനെ ഹിന്ദുത്വവിരുദ്ധലോബി ഉപയോഗിച്ചു. പ്രശസ്തനാകുന്നതിനു മുമ്പ് മുരുകന്റെ വകയായി ശ്രദ്ധേയമായ ഒരു രചനപോലും ഉണ്ടായിട്ടില്ല.
പ്രമോദ് പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: