Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂവാറ്റുപുഴയെ വിറപ്പിച്ച് തെരുവ് നായ്‌ക്കള്‍ 16 പേര്‍ക്ക് കടിയേറ്റു

Janmabhumi Online by Janmabhumi Online
Jun 4, 2015, 10:44 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

മൂവാറ്റുപുഴ: നഗരത്തില്‍ തെരുവ് നായ്‌ക്കളുടെ അക്രമത്തില്‍ ഗര്‍ഭിണിയും വിദ്യാര്‍ത്ഥികളുമടക്കം 16ഓളം പേര്‍ക്ക് കടിയേറ്റു. ഇന്നലെ വൈകിട്ട് 4മണിയോടെ മോഡല്‍ ഹൈസ്‌കൂള്‍ റോഡ്, ആരക്കുഴ ലിങ്ക് റോഡ്, നാസ് റോഡ്, പേട്ട റോഡ്, പിഒ ജംഗ്ഷന്‍ എന്നിവിടങ്ങളിലായി തെരുവ് നായ്‌ക്കള്‍ ഭീതി വിതച്ചത്. മൂവാറ്റുപുഴ എംജി യൂണിവേഴ്‌സിറ്റി ബിഎഡ് സെന്ററിലെ വിദ്യാര്‍ത്ഥി മലയാറ്റൂര്‍ കണിച്ചായില്‍ ഡാനിയല്‍(21), കോതമംഗലം ഞായപ്പിള്ളി ഇല്ലിക്കപ്പറമ്പില്‍ സിനോയ്(38), തട്ടേക്കാട് തെങ്ങുംതോട്ടിയില്‍ ഷൈനി (30), ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി ഇടുക്കി മാന്ത്രാംകുടിയില്‍ ഷെറിമോള്‍(18), കേബിള്‍ ജീവനക്കാരന്‍ ഷൈജു(32), മുളവൂര്‍ പ്ലാങ്കര സെയ്തു(65), കടാതി പുതുമനക്കുടി സാജു(40), മുളവൂര്‍ പച്ചിലാമറ്റം ബിനി എല്‍ദോസ് (34), മൈയിലാടിമല മാളിയേക്കല്‍ പുത്തന്‍പുരയില്‍ മിനി മോഹന്‍ (38), കിഴക്കേവട്ടം സിനി ഇസ്മയില്‍(35), കിഴക്കേവട്ടത്ത് ഷാനി (40), രണ്ടാര്‍ക്കര മറ്റപ്പനയില്‍ അന്‍സാര്‍ മകന്‍ നഹാല്‍(8), പോലീസ് ക്വോര്‍ട്ടേഴ്‌സിന് സമീപം വിമലഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അമിത(8), നിര്‍മ്മല ജൂനിയര്‍ സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥി ഇലവുങ്കല്‍ ജോയല്‍(5), മുടവൂര്‍ പ്രസിഡന്റസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഡാനിയല്‍(12) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിഭ്രാന്തരായി ചിതറിയോടിയവര്‍ക്കും കടിയേറ്റിട്ടുണ്ട്. വൈകുന്നേരമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളും ജോലി കഴിഞ്ഞുവരുന്ന നിരവധിപേരും നായ്‌ക്കളുടെ അക്രമത്തിനിരയായി. പരിക്കേറ്റവരെ നാട്ടുകാരാണ് താലൂക്കാശുപത്രിയിലും സ്വകാര്യാശുപത്രിയിലും എത്തിച്ചത്.

എന്നാല്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെയും പേവിഷബാധത്തിനെതിരെയുള്ള വാക്‌സിന്‍ ലഭിക്കാതെയും പരിക്കേറ്റവര്‍ ദുരിതത്തിലായി. ഇതേ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതോടെ സംഘര്‍ഷ സാധ്യതയുണ്ടായി. പ്രാഥമിക ചികിത്സ നല്‍കി പരിക്കേറ്റവരെ തുടര്‍ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മുഖത്ത് ഗുരുതരമായി കടിയേറ്റ ജോയലിനെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഇതിനിടയില്‍ കടിച്ച നായ്‌ക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവരെ കണ്ടെത്തിയാല്‍ മാത്രമേ പേവിഷബാധയാണോയെന്ന് സ്ഥിതീകരിക്കാന്‍ കഴിയുകയുള്ളു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ വീര്യം ഉയർത്തിയവർക്ക് ആദരവ് ; സൈനികരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് പവൻ കല്യാൺ

World

പാക് സൈന്യം നിരപരാധിയെന്ന് വിളിച്ച മൗലാന ഒരു ലഷ്കർ തീവ്രവാദി : പാലൂട്ടി വളർത്തിയ ജിഹാദികളെ കുഴിയിൽ വെയ്‌ക്കുമ്പോഴും മസൂം മൗലാനയ്‌ക്ക് സൈന്യത്തിന്റെ കാവൽ

Kerala

ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഫോൺകോൾ : കോഴിക്കോട് സ്വദേശി മുജീബ് റഹ്മാൻ പിടിയിൽ

Kerala

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ അധിക്ഷേപ പോസ്റ്റ് : റിജാസിന്റെ വീട്ടില്‍ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

India

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ലഷ്കർ ഭീകരനല്ല ; പാവപ്പെട്ട കുടുംബത്തിലെ മതപ്രഭാഷകനെന്ന് പാകിസ്ഥാൻ സൈന്യം

പുതിയ വാര്‍ത്തകള്‍

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

പാകിസ്ഥാനിൽ നിന്നും ബുള്ളറ്റുകള്‍ വന്നാല്‍ തിരിച്ച് ഷെല്ലുകള്‍ അയക്കണം ; സൈന്യത്തിന് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി

ആര്‍എസ്എസ് കോതമംഗലം ഖണ്ഡ് കാര്യാലയം അഖില ഭാരതീയ കുടുംബപ്രബോധന്‍ സംയോജക് പ്രൊഫ. രവീന്ദ്ര ജോഷി ഉദ്ഘാടനം ചെയ്യുന്നു. ഖണ്ഡ് സംഘചാലക് ഇ.എന്‍. നാരായണന്‍, മൂവാറ്റുപുഴ സംഘ ജില്ല സംഘചാലക് ഇ.വി. നാരായണന്‍, വി. വിശ്വരാജ് എന്നിവര്‍ സമീപം

കുടുംബ സങ്കല്‍പ്പത്തിലാണ് ഭാരത സംസ്‌കൃതിയുടെ നിലനില്‍പ്പ്: പ്രൊഫ.രവീന്ദ്ര ജോഷി

കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും

വ്യോമിക സിങ്ങിന്റേയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ എക്‌സ് അക്കൗണ്ടുകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

ആണവോര്‍ജ്ജവും വികസിത ഭാരതവും

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies