Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വേറിട്ട വരകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 08:57 pm IST
in Lifestyle

നിരഞ്ജന വര്‍മ്മ, സത്യന്‍ അന്തിക്കാട്, അഷ്ടമൂര്‍ത്തി

സ്തകവായന അന്യമായിക്കൊണ്ടിരിക്കുന്ന സൈബര്‍ യുഗത്തിന്റെ വര്‍ത്തമാനകാലത്ത് യുവ ചിത്രകാരി നിരഞ്ജന വര്‍മ്മ വേറിട്ടുനില്‍ക്കുന്നു. പ്രശസ്ത ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തിയുടെ ആറ് കഥകള്‍ക്ക് നിരഞ്ജന ചിത്രഭാഷ്യം നല്‍കി. മെയ് മാസത്തില്‍ തൃശ്ശൂര്‍ കേരള ലളിതകലാ അക്കാദമിയില്‍  നടത്തിയ വരി വര എന്ന പേരിലുള്ള ചിത്ര പ്രദര്‍ശനം വരകളുടെ വേറിട്ട വഴികളിലൂടെയുള്ള ഒരു യാത്രയായിരുന്നു.

അഷ്ടമൂര്‍ത്തിയുടെ കഥാസാരം, വീടുവിട്ടു പോകുന്നു, അലസത വിരസിതം, ഒരു പഴയ വാച്ച്, അറകള്‍, പനി എന്നി കഥകളില്‍ നിന്നും ചിത്രകാരിക്കു തോന്നിയ ചില കഥാസന്ദര്‍ഭങ്ങള്‍, മുപ്പത്തി ഒമ്പതോളം ചിത്രങ്ങളിലൂടെയാണ് വരച്ചത്.  കഥവായിക്കുമ്പോള്‍ ചിത്രകാരിക്ക് ചില സന്ദര്‍ഭങ്ങളിലെ ഇമേജുകള്‍ ചിത്രങ്ങളായി പിന്നീട് രൂപാന്തരപ്പെട്ടതാണ്.  ചിത്രങ്ങള്‍ക്കു കീഴെ കഥയുടെ സന്ദര്‍ഭങ്ങള്‍ വിവരിക്കുന്ന കുറിപ്പ് ബോര്‍ഡ് കൊടുത്തിരുന്നതിനാല്‍ കാഴ്ചക്കാരന് വരയില്‍ നിന്നും വേഗം വരയിലേക്കെത്താന്‍ കഴിഞ്ഞു.

രണ്ടുമാസം കൊണ്ട് രൂപപ്പെടുത്തിയ രചനകള്‍ക്ക് വാട്ടര്‍ കളര്‍, ഡ്രൈ പെന്‍സില്‍, ഫ്യൂജി ഇങ്ക്, ഓയില്‍ പെയ്സ്റ്റില്‍ എന്നിവ ഉപയോഗിച്ചാണ് വരച്ചത്.  കാഴ്ചക്കാരന് ചിത്രങ്ങള്‍ കാണുമ്പോള്‍ കഥയുടെ ഉള്ളറകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നു.  എന്നാല്‍ ചിത്രങ്ങള്‍ കഥയുമായി പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നുവെങ്കിലും ചിത്രങ്ങള്‍ക്ക് കഥയില്‍ നിന്നും വിട്ടുമാറി സ്വതന്ത്രമായ ഒരു വ്യക്തിത്വം പുലര്‍ത്തിയിരുന്നു. അതിനാല്‍ ഇതിലെ പല ചിത്രങ്ങളും നല്ല തുകക്ക് വിറ്റുപോയി.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നിരഞ്ജന വര്‍മ്മ അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ചിത്രം വരക്കാനായിരുന്നു ആദ്യം മനസ്സില്‍ തോന്നിയത്.  പിന്നീട് അഷ്ടമൂര്‍ത്തി കഥകളിലേക്ക് തിരിയുകയായിരുന്നു.  കേരളത്തിലെ അനുഷ്ഠാന കലയായ കളമെഴുത്തിന്റെ അനന്തസാധ്യതകള്‍ കണ്ടറിഞ്ഞ നിരഞ്ജന വര്‍മ്മ പ്രശസ്ത കളമെഴുത്തു കലാകാരന്‍ മുളങ്കുന്നത്തുകാവ് തിയ്യാടി രാമന്‍     നമ്പീശനില്‍ നിന്നും കളമെഴുത്ത് സ്വായത്തമാക്കി.  കളമെഴുത്തിന്റെ സാധ്യത നിരഞ്ജന പരമാവധി ഉപയോഗിച്ചു.

തൃപ്പൂണിത്തുറ കോവിലകത്ത് കെ.ടി. രാമവര്‍മ്മയുടേയും തൃശ്ശൂര്‍ ഇട്ട്യാണത്ത് ഹേമലതാവര്‍മ്മയുടേയും മകളായ നിരഞ്ജന വര്‍മ്മ എറണാകുളം മഹാരാജാസ് കോളേജ്, ശ്രീ കേരളവര്‍മ്മ കോളേജ് തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.  അതിനുശേഷം തിരുവനന്തപുരം ഫൈന്‍ആര്‍ട്‌സ് കോളേജില്‍ നിന്നും ബിഎഫ്എ  ബിരുദം നേടി ചിത്രകലയില്‍ സജീവമായി.

നിരഞ്ജന വര്‍മ്മ

എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകളിലടക്കം പന്ത്രണ്ടോളം ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ള നിരഞ്ജന 2010 ല്‍ പലവക എന്ന പേരില്‍ ഒരു ആര്‍ട്‌സ്, ഡിസൈനിംഗ് സ്റ്റുഡിയോ തൃശ്ശൂരില്‍ ചെമ്പൂക്കാവില്‍ തുടങ്ങി.  ഈ സ്ഥാപനത്തിന്റെ കീഴില്‍ നിരവധി കുട്ടികള്‍ ചിത്രരചന പഠിക്കുന്നു.  ഗുരുകുല സമ്പ്രദായം ഇഷ്ടപ്പെടുന്ന നിരഞ്ജന വര്‍മ്മ തന്റെ കീഴില്‍ പഠിക്കാന്‍ വന്നാല്‍ വിദ്യാര്‍ത്ഥി തന്റെ സ്വന്തമാണെന്ന് വിശ്വസിക്കുന്നു.  അവരെ ശാസിക്കാനും നേര്‍വഴി നടത്താനും ഗുരുവിന് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന് വിശ്വസിക്കുന്നു.

ഈ വര്‍ഷത്തെ കൊച്ചിന്‍ ബിനാലെയില്‍ പ്രശസ്ത ശില്‍പ്പി നന്ദകുമാറിന്റെ ലാന്റ് റിഫോര്‍മ്‌സ് എന്ന വര്‍ക്കില്‍ സഹകരിച്ചുകൊണ്ട് നിരഞ്ജന ചെയ്ത സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടുമുറ്റത്തുള്ള ഒരു പഴയ വീടിന്റെ അകത്തളങ്ങളിലൂടെയുള്ള സഞ്ചാരത്തിലൂടെ മനസ്സില്‍ പടരുന്ന വിഹ്വലതയുടെ സാന്നിധ്യം വേറിട്ട ഒരു കാഴ്ചയായിരുന്നു.

സാഹിത്യ കൃതികള്‍ക്ക് ചിത്രഭാഷ്യം നല്‍കുമ്പോള്‍ അതിന് വായനക്കാര്‍ ഏറുമെന്നതിന്റെ തെളിവായിരുന്ന വരി വര എന്ന ചിത്രപ്രദര്‍ശനം. അഷ്ടമൂര്‍ത്തിയുടെ പുസ്തകങ്ങള്‍ക്ക് വന്‍തോതില്‍ പ്രദര്‍ശനശാലയില്‍ ആവശ്യക്കാരുണ്ടായിരുന്നു. വായന മരിക്കുന്നുവെന്ന് മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍  നടത്തിയ വരകളുടെ പരീക്ഷണം വരും കാലങ്ങളില്‍ വായനയുടെ വഴിയില്‍ ഒരു മാറ്റത്തിന്റെ വഴി തുറക്കുമെന്ന് കരുതാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

Kerala

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.