കൊല്‍ക്കത്ത: ക്രിസ്തുമതത്തിലേക്ക് മതംമാറ്റപ്പെട്ട പശ്ചിമ ബംഗാളിലെ ബിര്‍ഹം ജില്ലയിലെ 20 ഗോത്രവര്‍ഗ്ഗക്കാര്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ചെത്തി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ഘര്‍ വാപസി ചടങ്ങുകള്‍ നടന്നത്.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് സംഭവത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഒരുതരത്തിലുളള നിര്‍ബന്ധിത മതപരിവര്‍ത്തനവും നടന്നിട്ടില്ലെന്ന് വിഎച്ച്പി ബംഗാള്‍ ഘടകം ഓര്‍ഗനൈസിങ് സെക്രട്ടറി സച്ചിന് സിന്‍ഹ പറഞ്ഞു. ഏതാണ്ട് നൂറോളം പേര് സ്വധര്‍മ്മത്തിലേക്ക് തിരിച്ച് വന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: