ഐഐടിയും സ്ഥലം കണ്ടെത്തിയാല്‍ തരാമെന്നുപറഞ്ഞ എയിംസുംവരെ കളയാന്‍ പോകുന്നു കേരളം. 60 കൊല്ലം കിട്ടാത്തതും, കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാംസ്ഥാനം അലങ്കരിച്ചിരുന്ന മന്ത്രിവരെ ഉണ്ടായിട്ടും കിട്ടിയിട്ടില്ല. പിന്നെയാ ഈ ഏഴുമാസംകൊണ്ട് തരണേ എന്നുപറയുന്നത്. അതും മുഖംതിരിച്ച ഒരു ജനതയ്ക്ക്.
നിധിന് കെ.എസ്
കഴിഞ്ഞ പത്ത് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തില്‍നിന്ന് 16 ഭരണപക്ഷ എംപിമാരും ആറ് മന്ത്രിമാരും ഉണ്ടായിരുന്നു. എന്നിട്ട് കിട്ടാത്തത് ഇപ്പോള്‍ ഒരു ഭരണപക്ഷ എംപിപോലും ഇല്ലാത്ത കേരളത്തിനു വേണമെന്ന് പറയുന്നതില്‍ എന്ത് അര്‍ഹതയാ ഉള്ളത്?എന്നിട്ടുപോലും വര്‍ഷങ്ങളായി കാത്തിരുന്ന ഐഐടി തന്നു. എയിംസ് പ്രഖ്യാപിച്ചു. ഇതിനൊക്കെ ആദ്യം നന്ദിപറയുകയാണ് വേണ്ടത്.
മനീഷ് പി. നമ്പ്യാര്‍
മോദി ചിന്തിക്കുന്നത് കേരളം ഭാരതത്തിലാണെന്നാണ്. ഇവിടത്തെ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍, മതപണ്ഡിതന്മാര് ഇവരുടെ വിചാരം കേരളം വേറേ രണ്ടു മൂന്ന് രാജ്യത്തിലാണെന്നാണ്.
ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: