പാകിസ്ഥാന് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധം സുനന്ദ പുഷ്കര്‍ ഉന്നയിച്ചതിന് ദിവസങ്ങള്‍ക്കുള്ളിലാണ് അവര്‍ കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ഡോക്ടറും പറഞ്ഞിരുന്നു. അധികാരം ഉപയോഗിച്ച് കൊലപാതകം സ്വാഭാവിക മരണമാക്കിയ കോണ്‍ഗ്രസിനെ തിരിച്ചറിയുക.സംശയത്തിന്റെ നിഴലിലുള്ള തരൂരിനെതിരെ നടപടിയെടുക്കാന്‍പോലും കോണ്‍ഗ്രസിനാവുമോ?അപ്പോള്‍ തരൂര്‍ എല്ലാം തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദ്ദത്തിലാവും.
സന്തോഷ് നാരായണന്
സംഭവം കൊലപാതകം ആണെങ്കില്‍ സുബ്രഹ്മണ്യന് സ്വാമിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
സുമേഷ് ഗോപി
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഭരണാധികാരികളെ സുഖിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി രക്ഷപ്പെടാന്‍ ആരെയും അനുവദിക്കരുത്.
ഉത്തമന് കണ്ണൂര്‍
തുടക്കം മുതലേ തരൂരിനെ കോണ്‍ഗ്രസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. നുണ പരിശോധന നടത്തേണ്ടതാണ്.
റോഷന് രാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: