Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നാട്ടറിവിന്റെ മഹത്വം പ്രയോജനപ്പെടുത്തി ദേശീയ അംഗീകാരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 08:24 pm IST
in Lifestyle

പച്ചമരുന്നുകളുടെയും നാട്ടുവൈദ്യത്തിന്റെയും മഹത്വമറിഞ്ഞ് ആരംഭിച്ച തൊഴില്‍ സംരംഭത്തിന് ലഭിച്ചത് സംസ്ഥാന,ദേശീയ അംഗീകാരങ്ങള്‍. കണ്ടറിഞ്ഞും കേട്ടറിഞ്ഞും നമ്മുടെ നാട്ടറിവുകളെയും പ്രകൃതിവിഭവങ്ങളെയും എങ്ങനെ  പ്രയോജനപ്പെടുത്തി ജീവിതം കരുപ്പിടിപ്പിക്കാം എന്ന് കാട്ടിത്തരികയാണ്  ബിന്ദു എന്ന കുടുംബശ്രീ പ്രവര്‍ത്തക.

2007 ല്‍  ഐശ്വര്യ കുടംബശ്രീ എന്ന പേരില്‍ ഒരു യൂണിറ്റ് തുടങ്ങിയപ്പോള്‍ തനിക്ക് സമൂഹത്തെ ഈ രീതിയില്‍ സേവിക്കാനാകുമെന്ന് ബിന്ദു കരുതിയില്ല. ആതിര ഹെയര്‍ ടോണും രാമച്ചം ബാത്ത്‌സ്‌ക്രബ്ബുമായി തന്റെ തൊഴില്‍ സംരംഭം തുടങ്ങി. തുടക്കത്തില്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് നേരിട്ടു. അതില്‍ പതറാതെ മുന്നോട്ടുപോകുന്നതിനിടയില്‍  2008 ല്‍ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച അന്നം ഫെസ്റ്റിനോടനുബന്ധിച്ച് ഐശ്വര്യ കുടംബശ്രീ പവലിയനില്‍ ഔഷധക്കഞ്ഞിക്കൂട്ട് വിതരണം ചെയ്തു.  ഇതിന് നല്ല പ്രതികരണമാണ് പൊതുജനങ്ങളില്‍നിന്നുണ്ടായത്. ഇത് ബിന്ദുവിന്റെ ജീവിതഗതി മാറ്റിമറിച്ചു.തുടര്‍ന്ന് കുവരക്, മലതാങ്ങി, കാരയില, ആടലോടകം തുടങ്ങി വിവിധയിനം പച്ചമരുന്നുകള്‍ ഉപയോഗിച്ച് കുറുക്ക് ഉണ്ടാക്കി വിതരണം ചെയ്തു. ഇതും വിജയത്തിലേക്കു വഴിമാറി.

പച്ചില മരുന്നുകളുടെ മഹത്വം വായിച്ചും നാട്ടുവൈദ്യന്മാരില്‍നിന്ന് കേട്ടറിഞ്ഞും സംസ്‌കൃതപഠനത്തിലൂടെ ലഭിച്ച അറിവുകളുമാണ്  ഇത്തരം ഉത്പന്ന നിര്‍മ്മാണരംഗത്ത് ചുവടുറപ്പിക്കാന്‍ ബിന്ദുവിന് പ്രചോദനമായത്. 21 ഉത്പന്നങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.

ബ്രഹ്മിയുടെ ഔഷധഗുണം മനസിലാക്കി ബ്രഹ്മിയുടെ അഞ്ചിനം ഉത്പന്നങ്ങള്‍ നിര്‍മിച്ചു വിപണനം ചെയ്യുന്നു. ബ്രഹ്മി ജാം, ബ്രഹ്മി ഫുഡ്, ബ്രഹ്മി  ഓയില്‍, ബ്രഹ്മി സിറപ്പ്, ബ്രഹ്മി പായസം ഇവ  ഉപഭോക്ത്താക്കള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു.

കസ്തൂരിമഞ്ഞള്‍, രക്തചന്ദനം, പയറുപൊടി, നിലപ്പന തുടങ്ങി ഏഴിനം പച്ചമരുന്നുകൂട്ടുപയോഗിച്ചുള്ള ഫെയ്‌സ് പാക്കിനും കറ്റാര്‍വാഴയോടൊപ്പം മറ്റ് ഔഷധക്കൂട്ടും ഉപയോഗിച്ചള്ള മസാജ് ഓയിലിനും ആവശ്യക്കാരേറെയാണ്. രാസവസ്തുക്കള്‍ ചേരാതെ നമ്മുടെ ചുറ്റുപാടുമുള്ള, നമ്മള്‍ കണ്ടിട്ടും കാണാതെ പോകുന്ന പച്ചിലകളെയും പച്ചമരുന്നുകളെയും ഉപയോഗപ്പെടുത്തിയാല്‍മാത്രം മതിയെന്ന് ബിന്ദു പറയുന്നു.

2012 ല്‍ മികച്ച കുടുംബശ്രീ സംരംഭകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.2014 ല്‍ ദേശീയ വനിതാ ശാക്തീകരണ സംഘടനയായ ഫിക്കി ഫെല്ലോയുടെ മികച്ചസംരംഭകയ്‌ക്കുള്ള ദേശീയ അവാര്‍ഡും ബിന്ദുവിനെ തേടിയെത്തി.

കേന്ദ്രമന്ത്രി നജ്മാ ഹെപ്തുള്ളയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.ദേശീയതലത്തില്‍ ഒരു ലക്ഷത്തി എഴുപതിനായിരം അപേക്ഷകരില്‍ നിന്ന് 150 പേരെ ആദ്യറൗണ്ടില്‍ തിരഞ്ഞെടുത്തു. അതില്‍നിന്ന് അവസാനറൗണ്ടണ്ടില്‍ തിരഞ്ഞെടുത്ത പത്തു പേരില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഏക യൂണിറ്റാണ് ഐശ്വര്യ കുടുംബശ്രീ.

താളിപ്പൊടി, രാമച്ചം, ദാഹശമനി തുടങ്ങിയവയൊന്നും രോഗത്തിനുള്ള മരുന്നല്ല, മറിച്ച് പൊതുവായ ആരോഗ്യ പരിരക്ഷയ്‌ക്കുവേണ്ടിയുള്ള ഔഷധക്കൂട്ടുകളാണ്.

പഠിക്കുന്ന കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നതിനാല്‍ കൊച്ചു കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അന്നുതീരുമാനിച്ചതാണ് സ്വന്തമായി വരുമാനമുണ്ടാക്കാന്‍ ഒരു തൊഴില്‍ സംരംഭം തുടങ്ങണമെന്ന്. അതിനായി കുടുംബശ്രീതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ഉപഭോക്താക്കളുടെ അവശ്യമനുസരിച്ച് കൊറിയര്‍ മുഖേന മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുകൊടുക്കുകയും ചെയ്തുവരുന്നു. ഏതായാലും ബിന്ദുവിന്റെ കുടുംബത്തിനും മറ്റു ജീവനക്കാര്‍ക്കും സുഖമായി ജീവിതവൃത്തിക്കുള്ള വകകണ്ടെത്തുവാനാകുന്നു.

തിരുവനന്തപുരം ജില്ലയിലെ നേമം ഇടയ്‌ക്കോട് മഞ്ഞളാംപട്ടു വീട്ടില്‍  പ്രഭുലകുമാറിന്റെ ഭാര്യയാണ്.വിദ്യര്‍ത്ഥികളായ  അശ്വിന്‍, ആതിര എന്നിവര്‍ മക്കളാണ്.ഭര്‍ത്താവിന്റെയും കുട്ടികളുടെയും പൂര്‍ണ സഹകരണം കൊണ്ടാണ് ഈസംരംഭം ഭംഗിയായി കൊണ്ടുപോകാനാകുന്നതെന്ന് ബിന്ദു പറയുന്നു.

ബിന്ദുവിന്റെ ഫോണ്‍ : 9447900156.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

Kerala

ഹനുമജ്ജയന്തി ആഘോഷിച്ചു

Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

Kerala

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.