പെഷവാര്‍: പാക്കിസ്ഥാനില്‍ അമേരിക്ക നടത്തിയ ആളില്ലാ വിമാനാക്രമണങ്ങളില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏഴുവര്‍ഷമായി തുടരുന്ന ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ തെഹ്രിക് ഇ താലിബനുമായി ചര്‍ച്ചക്ക് പാക് സര്‍ക്കാരിന് ഈ വര്‍ഷമാദ്യം അവസരം നല്‍കിയതിനെത്തുര്‍ന്ന് വിമാനക്രമണങ്ങള്ക്ക് താല്‍ക്കാലിക വിരാമം ഉണ്ടായിരുന്നു.
ആളില്ലാ വിമാനാക്രമണങ്ങള്‍ അധികാര ലംഘനമെന്ന് പാക്കിസ്ഥാന് വിമര്‍ശിച്ചു. ഈ മേഖലയിലെ താലിബാന് ഭീകരര്‍ക്കെതിരെ നടത്തുന്ന പ്രവര്‍ത്തനമായ ‘സരബ് ഇ അസബ്’ ജൂണ്‍ മധ്യത്തോടുകൂടി പാക്കിസ്ഥാന്റെ സേന ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: