Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്‍പതാണ്ട്‌ പിന്നിടുന്ന നാടകയാത്ര

Janmabhumi Online by Janmabhumi Online
Feb 28, 2014, 10:06 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ അരങ്ങിലായിരുന്നു അമ്മിണി. മരണവിവരം അറിയുന്നത്‌ രണ്ടാഴ്ച കഴിഞ്ഞ്‌. വിവരമറിയിക്കാന്‍ ഫോണോ മറ്റ്‌ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിവരം അറിയിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ വന്നപ്പോള്‍ അവര്‍ അച്ഛന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഓര്‍ക്കുമ്പോള്‍ അമ്മിണിയുടെ നെഞ്ചു പൊടിയുകയാണ്‌. അച്ഛന്റെ മൃതദേഹം സംസ്കരിക്കുന്നതുപോലും അറിയാന്‍ കഴിയാതെ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്ക്‌ കടന്നുപോയ കാലത്തെ ഓര്‍ത്തെടുക്കുകയാണ്‌ പ്രസിദ്ധ നാടകനടി അമ്മിണി.

കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളായി അമ്മിണി മലയാള നാടക അരങ്ങിലുണ്ട്‌. നാടകത്തിന്റെ സുവര്‍ണ്ണ കാലത്ത്‌ മാത്രമല്ല, അമ്മിണിക്ക്‌ ഇപ്പോഴും തിരക്ക്‌ തന്നെ. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കേയാണ്‌ 1964-ല്‍ ജ്ഞാനസുന്ദരി എന്ന നാടകത്തിലൂടെ അരങ്ങിലേക്ക്‌ ചുവടു വച്ചത്‌. കടന്നുപോയത്‌ അന്‍പത്‌ വര്‍ഷങ്ങള്‍… നാടകവുമായി ഇഴചേര്‍ന്നതായിരുന്നു അമ്മിണയുടെ ജീവിതം. ഒരു ദിവസം തന്നെ പല വേദികള്‍. വീടുവിട്ടാല്‍ ആഴ്ചകളോളം നാടകയാത്ര. ഒരു വര്‍ഷം 450 ഓളം വേദികളില്‍ നാടകം കളിച്ച ചരിത്രമുണ്ട്‌ അമ്മിണിക്ക്‌. എന്‍.എന്‍ പിള്ള, തിലകന്‍, രാജന്‍ പി. ദേവ്‌, എം.എസ്‌ തൃപ്പൂണിത്തുറ എന്നിങ്ങനെ മലയാള നാടക അരങ്ങിലെ തമ്പുരാക്കന്മാര്‍ക്കൊപ്പം അമ്മിണി നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ചങ്ങനാശ്ശേരി ഗീഥയുടെ ജ്യോതി, ജ്വാല തുടങ്ങിയ നാടകങ്ങളില്‍ നായികയായിരുന്നു അമ്മിണി. നൂറുകണക്കിന്‌ വേദികളില്‍ ഈ നാടകങ്ങള്‍ അവതരിപ്പിച്ചു. വൈക്കം മാളവികയുടെ ഹിമരേഖ, സൂര്യസോമയുടെ എന്നെ സ്നേഹിക്കൂ… തുടങ്ങിയ നാടകങ്ങളും അക്കാലത്ത്‌ ഹിറ്റായിരുന്നു. കൊച്ചിന്‍ ഹരിശ്രീയുടെ നാടകങ്ങളിലും അമ്മിണി തിളങ്ങി. 1984-ലും 2009- ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി. 2006 ല്‍ സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. നാടകത്തിന്‌ വേണ്ടി ജീവിതം മാറ്റിവച്ചപ്പോഴും കുട്ടികളുടെ കാര്യങ്ങള്‍ക്കായി ഇടയ്‌ക്കിടക്ക്‌ അമ്മിണി വീട്ടിലേക്ക്‌ മടങ്ങിയെത്തി. അമ്മിണിയും ഭര്‍ത്താവ്‌ ഏണസ്റ്റും നാടകലോകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ അമ്മിണി മനസ്സുവച്ചു.

“നാടകം നേട്ടങ്ങള്‍ മാത്രമേ തന്നിട്ടുള്ളു. നാടകമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്ക്‌ ജീവിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല”. അമ്മിണി ഉറച്ച സ്വരത്തില്‍ പറയുന്നു. ഭര്‍ത്താവ്‌ നല്‍കിയ പ്രോത്സാഹനവും പിന്തുണയും നാടകവഴിയില്‍ സഹായകമായതായി അവര്‍ പറയുന്നു. ഇടയ്‌ക്ക്‌ സിനിമയിലേക്കും അമ്മിണി കടന്നുവന്നു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നമ്പര്‍വണ്‍ സ്നേഹതീരം, പത്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. “നാടകമാണ്‌ എന്റെ വഴി. ഇനിയും നാടകങ്ങളില്‍ അഭിനയിക്കണം. നാടകം തരുന്ന സംതൃപ്തി അത്ര വലുതാണ്‌.” പള്ളുരുത്തി വട്ടത്തറ വീട്ടില്‍ അതിഥിയെപ്പോലെ ഇടയ്‌ക്ക്‌ വരുന്നു. ഇപ്പോഴും കൂടുതല്‍ സമയം അരങ്ങില്‍ തന്നെ. നാടകം മാറുകയാണ്‌. കാലത്തിനനുസരിച്ച്‌ ഈ കലാരൂപം മാറിക്കൊണ്ടിരിക്കും. നാടകത്തിന്റെ സുവര്‍ണ്ണകാലം തിരികെ വരിക തന്നെ ചെയ്യും. നാടകത്തെക്കുറിച്ച്‌ ഇപ്പോഴും സ്വപ്നങ്ങള്‍ കാണുകയാണ്‌ അമ്മിണി. പുതിയ നാടകത്തിനായി, പുതിയ കഥാപാത്രത്തിനായി അമ്മിണി കാതോര്‍ക്കുന്നു.

കെ.കെ റോഷന്‍കുമാര്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)
India

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

വീണ്ടും നിപ, രോഗം സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

India

പാകിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി, പാക് വെടിവെപ്പില്‍ 16 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

Kerala

പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് യു ഡി എഫ് കണ്‍വീനര്‍

പുതിയ വാര്‍ത്തകള്‍

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം : ഭാരത് ഡൈനാമിക്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു

ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല മോദിജീ ; മുന്നോട്ട് പോയി പാക് അധീന കശ്മീർ തിരിച്ചുപിടിക്കേണ്ട സമയമാണിത് : പാക് സോഷ്യൽ മീഡിയ ഹീറോ മുഹമ്മദ് ഷയാൻ അലി

‘ അള്ളാഹു ഞങ്ങളെ രക്ഷിക്കണം ‘ : പാകിസ്ഥാൻ പാർലമെന്റിൽ പ്രാർത്ഥിച്ച് പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

നിലം തൊടാതെ പാകിസ്ഥാൻ മിസൈലുകൾ ; വ്യോമപ്രതിരോധങ്ങളെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ ‘ സുദർശൻ ചക്ര ‘

ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിക്കുകയും, പാകിസ്ഥാന്റെ പിന്തുണയ്‌ക്കും ചെയ്തു ; ദിൽഷാദിനെയും , സെയ്ദിനെയും, സീഷാനെയും പൊക്കി യുപി പൊലീസ്

അവസരവാദികളായ പാക് താരങ്ങൾ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നു : മഹിര ഖാനും, ഹനിയ ആമിറിനും സോഷ്യൽ മീഡിയയിൽ ആരാധകരുടെ പൊങ്കാല

കേരളം സാധ്യതകളുടെ സ്വർഗ്ഗം; ഹെൽത്ത് ട്യൂറിസം വളർന്നുവരുന്ന വിശാല സാധ്യതകളുടെ മേഖല: എസ്. രാജശേഖരൻ നായർ

സംയോജിത ചികിത്സാ രീതിക്ക് വളരെയധികം സാധ്യതകൾ: ഹെല്‍ത്ത് ടൂറിസത്തിൽ വിദേശരാജ്യങ്ങളില്‍ കുടുതൽ ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കണം: എം.എസ് ഫൈസല്‍ഖാന്‍

യോഗയും ആയുര്‍വേദവും ഇന്ത്യയുടെ സ്വത്തുക്കള്‍; ആയുര്‍വേദത്തെ ലോകത്തെ അറിയിക്കുകയെന്നത് നമ്മുടെ കടമ: ബേബി മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies