Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അന്‍പതാണ്ട്‌ പിന്നിടുന്ന നാടകയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2014, 10:06 pm IST
in Lifestyle

അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ അരങ്ങിലായിരുന്നു അമ്മിണി. മരണവിവരം അറിയുന്നത്‌ രണ്ടാഴ്ച കഴിഞ്ഞ്‌. വിവരമറിയിക്കാന്‍ ഫോണോ മറ്റ്‌ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിവരം അറിയിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ വന്നപ്പോള്‍ അവര്‍ അച്ഛന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഓര്‍ക്കുമ്പോള്‍ അമ്മിണിയുടെ നെഞ്ചു പൊടിയുകയാണ്‌. അച്ഛന്റെ മൃതദേഹം സംസ്കരിക്കുന്നതുപോലും അറിയാന്‍ കഴിയാതെ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്ക്‌ കടന്നുപോയ കാലത്തെ ഓര്‍ത്തെടുക്കുകയാണ്‌ പ്രസിദ്ധ നാടകനടി അമ്മിണി.

കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളായി അമ്മിണി മലയാള നാടക അരങ്ങിലുണ്ട്‌. നാടകത്തിന്റെ സുവര്‍ണ്ണ കാലത്ത്‌ മാത്രമല്ല, അമ്മിണിക്ക്‌ ഇപ്പോഴും തിരക്ക്‌ തന്നെ. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കേയാണ്‌ 1964-ല്‍ ജ്ഞാനസുന്ദരി എന്ന നാടകത്തിലൂടെ അരങ്ങിലേക്ക്‌ ചുവടു വച്ചത്‌. കടന്നുപോയത്‌ അന്‍പത്‌ വര്‍ഷങ്ങള്‍… നാടകവുമായി ഇഴചേര്‍ന്നതായിരുന്നു അമ്മിണയുടെ ജീവിതം. ഒരു ദിവസം തന്നെ പല വേദികള്‍. വീടുവിട്ടാല്‍ ആഴ്ചകളോളം നാടകയാത്ര. ഒരു വര്‍ഷം 450 ഓളം വേദികളില്‍ നാടകം കളിച്ച ചരിത്രമുണ്ട്‌ അമ്മിണിക്ക്‌. എന്‍.എന്‍ പിള്ള, തിലകന്‍, രാജന്‍ പി. ദേവ്‌, എം.എസ്‌ തൃപ്പൂണിത്തുറ എന്നിങ്ങനെ മലയാള നാടക അരങ്ങിലെ തമ്പുരാക്കന്മാര്‍ക്കൊപ്പം അമ്മിണി നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ചങ്ങനാശ്ശേരി ഗീഥയുടെ ജ്യോതി, ജ്വാല തുടങ്ങിയ നാടകങ്ങളില്‍ നായികയായിരുന്നു അമ്മിണി. നൂറുകണക്കിന്‌ വേദികളില്‍ ഈ നാടകങ്ങള്‍ അവതരിപ്പിച്ചു. വൈക്കം മാളവികയുടെ ഹിമരേഖ, സൂര്യസോമയുടെ എന്നെ സ്നേഹിക്കൂ… തുടങ്ങിയ നാടകങ്ങളും അക്കാലത്ത്‌ ഹിറ്റായിരുന്നു. കൊച്ചിന്‍ ഹരിശ്രീയുടെ നാടകങ്ങളിലും അമ്മിണി തിളങ്ങി. 1984-ലും 2009- ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി. 2006 ല്‍ സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. നാടകത്തിന്‌ വേണ്ടി ജീവിതം മാറ്റിവച്ചപ്പോഴും കുട്ടികളുടെ കാര്യങ്ങള്‍ക്കായി ഇടയ്‌ക്കിടക്ക്‌ അമ്മിണി വീട്ടിലേക്ക്‌ മടങ്ങിയെത്തി. അമ്മിണിയും ഭര്‍ത്താവ്‌ ഏണസ്റ്റും നാടകലോകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ അമ്മിണി മനസ്സുവച്ചു.

“നാടകം നേട്ടങ്ങള്‍ മാത്രമേ തന്നിട്ടുള്ളു. നാടകമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്ക്‌ ജീവിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല”. അമ്മിണി ഉറച്ച സ്വരത്തില്‍ പറയുന്നു. ഭര്‍ത്താവ്‌ നല്‍കിയ പ്രോത്സാഹനവും പിന്തുണയും നാടകവഴിയില്‍ സഹായകമായതായി അവര്‍ പറയുന്നു. ഇടയ്‌ക്ക്‌ സിനിമയിലേക്കും അമ്മിണി കടന്നുവന്നു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നമ്പര്‍വണ്‍ സ്നേഹതീരം, പത്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. “നാടകമാണ്‌ എന്റെ വഴി. ഇനിയും നാടകങ്ങളില്‍ അഭിനയിക്കണം. നാടകം തരുന്ന സംതൃപ്തി അത്ര വലുതാണ്‌.” പള്ളുരുത്തി വട്ടത്തറ വീട്ടില്‍ അതിഥിയെപ്പോലെ ഇടയ്‌ക്ക്‌ വരുന്നു. ഇപ്പോഴും കൂടുതല്‍ സമയം അരങ്ങില്‍ തന്നെ. നാടകം മാറുകയാണ്‌. കാലത്തിനനുസരിച്ച്‌ ഈ കലാരൂപം മാറിക്കൊണ്ടിരിക്കും. നാടകത്തിന്റെ സുവര്‍ണ്ണകാലം തിരികെ വരിക തന്നെ ചെയ്യും. നാടകത്തെക്കുറിച്ച്‌ ഇപ്പോഴും സ്വപ്നങ്ങള്‍ കാണുകയാണ്‌ അമ്മിണി. പുതിയ നാടകത്തിനായി, പുതിയ കഥാപാത്രത്തിനായി അമ്മിണി കാതോര്‍ക്കുന്നു.

കെ.കെ റോഷന്‍കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.