‘മ’ കാരം സ്വയം പ്രകടമായി, വളര്‍ന്ന്, അതിന്റെ ശാബ്ദികഗുണത്തില് രൂപാന്തരംപൂണ്ട്, ഒടുവില്‍ ശാന്തിയില്‍ ചെന്നടങ്ങുന്നതുപോലെ ഈ നാല് അവസ്ഥകളും ഒടുവില്‍ ചതുര്ഥമായ – തൂരീയമായ – ദ്വൈതരഹിതമായ – ശാന്തിയിലും വിലയം പ്രാപിക്കുന്നു. മറ്റു മൂന്നവസ്ഥകളും ഒരേ അനുഭവത്തിന്റെ രൂപഭേദങ്ങള്‍ മാത്രമാണ്; സമഷ്ട്രാത്മകമായോ വ്യഷ്ടാത്മകമായോ വീക്ഷിക്കപ്പെട്ടാലും അവയെല്ലാംകൂടി ഒന്നുതന്നെയാണെന്ന് അനുഭവപ്പെടും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: