നമുക്ക് സിദ്ധിച്ച മുജ്ജന്മസുകൃതം കൊണ്ടോ തപശക്തിയാലോ ദൈവതുല്യമായ ഒരു സ്ഥാനത്തിനുള്ള അര്‍ഹതയായി. പിന്നീട് നമുക്ക് സിദ്ധിച്ച നിഷ്കളങ്കതയില്‍ നിന്നും ദൈവതുല്യമായി ദീര്‍ഘദര്‍ശനം ചെയ്തു. സമസൃഷ്ടികളെ അടിമപ്പെടുത്തി അവശത അനുഭവിപ്പിച്ചത് കലിയുടെ മര്‍ദ്ദനമാണെന്നും ഇതിനേയാണ് നിഷ്കാസനം ചെയ്യേണ്ടതെന്നും ഇതിലേക്കാണ് ഭഗവാന് കലിയുഗത്തിലെ ഖഡ്ഗ്യാവതാരമായി അവതരിക്കുന്നതെന്നും പൂര്‍ണമായി മനസ്സിലാക്കുവാന്‍ സാധിച്ചു. അവശകോടിയുടെ രക്ഷാമാര്‍ഗം ഖഡ്ഗ്യാവതാരം കൊണ്ട് ഒരുവിധി സമ്പാദിക്കുവാനെങ്കിലും സാധിക്കുന്നില്ലെങ്കില്‍ അവശകോടികളുടെ ജന്മംകൊണ്ട് മോക്ഷലബ്ധിക്ക് സാധ്യമല്ലെന്ന് വിസ്തരിച്ച് അസല്‍ ചെയ്തു മനസ്സിലാക്കേണ്ടതാണ്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: