Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ധോണി കൂടെയുള്ളത്‌ ഇന്ത്യയുടെ ഭാഗ്യം: മൂഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 09:58 pm IST
in Cricket

ചെന്നൈ: മഹേന്ദ്രസിംഗ്‌ ധോണി ടീമിലുള്ളത്‌ ഇന്ത്യയുടെ ഭാഗ്യമാണെന്ന്‌ മുന്‍ ആസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി. 31കാരനായ ധോണിയെന്ന പ്രത്യേകതയുള്ള കളിക്കാരനെ നായകനായി ലഭിച്ചത്‌ ടീമിന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്നാണ്‌ സണ്‍റൈസേഴ്സ്‌ ഹൈദരാബാദിന്റെ പരിശീലകന്‍ കൂടിയായ മൂഡിയുടെ വിലയിരുത്തല്‍. ധോണി വളരെ പ്രത്യേകതയുള്ള മനുഷ്യനാണ്‌. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ലാളിത്യവും. കളിയുടെ ഏതു മേഖലയിലുമാകട്ടെ അദ്ദേഹത്തിന്റെ പ്രകടനം വേറിട്ടതാണ്‌. അദ്ദേഹം ഏറെ പ്രത്യേകതകളുള്ള ക്രിക്കറ്റ്‌ കളിക്കാരനും ഒപ്പം നായകനുമാണ്‌. ചെന്നൈയും ഇന്ത്യയും അദ്ദേഹത്തെ നായകനായി ലഭിച്ചതിനാല്‍ ഭാഗ്യം ചെയ്തിരിക്കുന്നു, മൂഡി കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ ധോണി നേടിയ മിന്നുന്ന അര്‍ധ സെഞ്ച്വറിയാണ്‌ ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈക്ക്‌ വിജയം സമ്മാനിച്ചത്‌. ഫൈനല്‍ സ്കോറിനൊപ്പം പത്തോ പതിനഞ്ചോ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കേണ്ടതായിരുന്നു. അതിന്റെ കുറവാണ്‌ അവസാന ഓവറില്‍ തങ്ങളെ പരാജയപ്പെടുത്തിയതെന്ന്‌ മൂഡി വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ബാറ്റിംഗ്‌ താളം വീണ്ടെടുത്ത്‌ ടീം മുന്നോട്ടുപോയി. ഷിക്കാര്‍ ധവാനും ആഷിഷ്‌ റെഡ്ഡിയും മികച്ച ബാറ്റിംഗാണ്‌ കാഴ്ചവച്ചത്‌. മൈതാനത്ത്‌ നല്ല പ്രകടനം നടത്തിയെങ്കിലും തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്‌ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. ട്വന്റി 20 മത്സരത്തില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ പ്രതീക്ഷിച്ച കൂറ്റന്‍ സ്കോര്‍ നേടാന്‍ കഴിയില്ല. എന്തായാലും ടീമംഗങ്ങളുടെ പരിശ്രമത്തില്‍ താന്‍ സന്തുഷ്ടനാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ടീം കഠിനമായി പരിശ്രമിച്ചു. അവസാന പന്തു വരെ പോരാടാന്‍ കഴിയുമെന്ന്‌ തങ്ങള്‍ തെളിയിച്ചു. ടീമിലെ ഓരോ കളിക്കാരനും സാഹചര്യം മനസ്സിലാക്കി തന്റെ മികച്ച പ്രകടനം പരമാവധി കാഴ്ചവച്ചതില്‍ അഭിമാനിക്കുന്നു. മികവുറ്റ ടീമായ ചെന്നൈയോട്‌ കെട്ടുറപ്പോടെ ടീം മികച്ച പ്രകടനമാണ്‌ കാഴ്ചവച്ചത്‌. ഇത്‌ ജനങ്ങളെ സാക്ഷിയാക്കി മനോഹരമായി തെളിയിച്ചു.

അമിത്‌ മിശ്രയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടതിനെയും മികച്ച ഫോമില്‍ ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ ആഷിഷ്‌ റെഡ്ഡിക്ക്‌ അവസാന ഓവര്‍ എറിയാന്‍ നല്‍കിയതിനെയും മൂഡി ന്യായീകരിച്ചു. മറ്റുള്ളവര്‍ക്ക്‌ ആ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണ്‌. ട്വിന്റി 20 മത്സരത്തില്‍ എല്ലാം അവിചാരിതമാണ്‌. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്നതിനാലാണ്‌ മിശ്രയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടത്‌. കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിടുമ്പോള്‍ അങ്ങനെ ചെയ്യേണ്ടിവരുമെന്നും മൂഡി ചൂണ്ടിക്കാട്ടി.

ചെന്നൈ ഒരോവറില്‍ പത്തു റണ്‍സ്‌ വീതം സ്കോര്‍ ചെയ്യുന്ന ടീമാണ്‌. അതിനാല്‍ മിശ്രയെ ആദ്യം വിട്ടത്‌ ടീമിന്‌ പെട്ടെന്ന്‌ കൂറ്റന്‍ സ്കോര്‍ കണ്ടെത്താനായിരുന്നു. എന്നാല്‍ ഡാരന്‍ സാമിക്കു പകരം ആശിഷ്‌ റെഡ്ഡിയെ പന്തെറിയാന്‍ നിയോഗിച്ച നായകന്റെ തീരുമാനം ആ സമയത്തെ സമ്മര്‍ദത്തിന്റെ ഫലമായാണ്‌. അവസാന ഓവറില്‍ ധോണിയെപ്പോലൊരു ബാറ്റ്സ്മാനു നേരെ പന്തെറിയുക ദുഷ്കരമാണ്‌. പ്രത്യേകിച്ചും ധോണി മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍. പിന്നെ സംഭവിക്കുന്നതിന്‌ നായകനെയും ബൗളറെയും കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. മൂഡി പറഞ്ഞു.

ഭാവിയുടെ വാഗ്ദാനമായ ലെഗ്‌ സ്പിന്നര്‍ കരണ്‍ ശര്‍മ വിവിധ ശൈലിയില്‍ ആക്രമണോത്സുകമായ ബൗളിംഗ്‌ കാഴ്ചവയ്‌ക്കാന്‍ കഴിവുള്ളയാളാണ്‌. ലെഗ്‌ സ്പിന്നറാണെങ്കിലും വ്യത്യസ്തമായ ശൈലിക്കുടമയാണ്‌. പോരാത്തതിന്‌ മികച്ച പോരാളിയും. അതിനാലാണ്‌ ശര്‍മയെ താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്‌. നാല്‌ ഓവറുകള്‍ എറിഞ്ഞ്‌ വെറും എട്ട്‌ റണ്‍സാണ്‌ ശര്‍മ വഴങ്ങിയത്‌. കരണ്‍ നന്നായി പന്തെറിയുകയായിരുന്നു ഇതുവരെ. കളിക്കിടയില്‍ ധവാന്‌ പരുക്കേറ്റെങ്കിലും ബാറ്റ്സ്മാന്മാര്‍ നന്നായി കളിച്ചെന്നും മൂഡി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.