Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഓ… നേരമ്പോക്കല്ലേ ഈ കമന്റടി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 11:13 pm IST
in Lifestyle

ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന്‌ ലോകം മുഴുവനും അറിയുന്ന കാര്യമാണ്‌. പോരാത്തതിന്‌ ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നു. ‘പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമാകു’മെന്നൊക്കെ പറയുന്നതുപോലെ വളരെ നിസ്സാരമായി

ഇക്കാര്യം പ്രധാനമന്ത്രി വരെ അംഗീകരിക്കുകയാണെന്ന്‌ തോന്നും. രാജ്യതലസ്ഥാനത്തെ മാനഭംഗശ്രമങ്ങളുടെ കണക്കു കൂടി പ്രധാനമന്ത്രി പറഞ്ഞിരുന്നെങ്കില്‍ ജര്‍മ്മന്‍കാര്‍ നമ്മെ തലകുലുക്കി സമ്മതിച്ചേനെ.

കണക്കുകള്‍ ദാ ഇങ്ങനെയാണ്‌- കഴിഞ്ഞ ഒറ്റവര്‍ഷത്തിനിടയില്‍ മാനഭംഗത്തിന്‌ ഇരകളായത്‌ 79 % പേര്‍. 18 മുതല്‍ 25 വരെ വയസ്സുള്ള ദല്‍ഹിയിലെ നൂറ്‌ യുവകോമളന്മാരെയെടുത്താല്‍ 92 പേരും പൊതുവഴിയില്‍ പെണ്‍കുട്ടികളെ കമന്റടിക്കുന്നതില്‍ വിരുതന്‍മാരാണെന്ന്‌ എം.എ.ആര്‍.എസ്‌ എന്ന സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലെന്താ ഇത്ര കാര്യം ശരീരത്തില്‍ തൊടാതെയുള്ള എന്റര്‍ടൈന്‍മെന്റല്ലേ ഈ കമന്റടിയെന്നായിരുന്നു 52 ശതമാനം പേര്‍ കമന്റടിയെ കുറിച്ച്‌ കമന്റ ചെയ്തത്‌.

146 പുരുഷന്‍മാരെയും 356 സ്ത്രീകളെയും കേന്ദ്രീകരിച്ചായിരുന്നു ഏജന്‍സിയുടെ അന്വേഷണം. പുരുഷന്മാരുടെ ചിന്താഗതി മെച്ചപ്പെടുത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന അഭിപ്രായമാണ്‌ സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാര്‍ മുന്നോട്ട്‌ വച്ചത്‌. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാരുടെ മനോഭാവം മാറുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ലേയില്ലെന്ന്‌ സ്ത്രീകള്‍ പ്രതികരിച്ചു.

ക്രൂരമായ മാനഭംഗങ്ങളെക്കുറിച്ച്‌ പക്ഷേ ശക്തമായ അഭിപ്രായങ്ങളാണ്‌ സര്‍വ്വേയില്‍ ഉയര്‍ന്നത്‌. അതിവേഗ കോടതി സ്ഥാപിച്ച്‌ മാനഭംഗക്കേസുകളില്‍ ഉടന്‍ തീര്‍പ്പു കല്‍പ്പിച്ച്‌ കുറ്റക്കാരെ ശിക്ഷിക്കണമെന്ന്‌ ഭൂരിഭാഗം പറഞ്ഞപ്പോള്‍ മാനഭംഗത്തിനു ഇടംകൊടുക്കാത്ത കടുത്ത നിയമങ്ങള്‍ ആവിഷ്കരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. 661 മാനഭംഗക്കേസുകളാണ്‌ 2012 ഡിസംബര്‍ 15ന്‌ മുമ്പു വരെ ദല്‍ഹിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

പീഡനക്കാര്യങ്ങളില്‍ സര്‍വ്വേയും ചര്‍ച്ചയും മുറയ്‌ക്ക്‌ നടക്കുന്നുണ്ടെങ്കിലും ഇത്‌ തടയാനുള്ള ശ്രമങ്ങള്‍ മാത്രം വിജയിക്കുന്നില്ല എന്നാണ്‌ പൊതുവേയുള്ള പരാതി. നിയമങ്ങളെയും ശിക്ഷയേയും പേടിയില്ലാതെ മാനഭംഗശ്രമങ്ങളുടെ എണ്ണം കുത്തനെ ഉയരുമ്പോള്‍ അധികൃതരും ഇപ്പോള്‍ നിശബ്ദരാകുകയാണ്‌. ഇതിനിടെ ‘പെണ്‍കുട്ടികള്‍ കറങ്ങി നടക്കാതെ നേരിട്ട്‌ വീട്ടിലെത്തണ’മെന്ന പൊലീസിന്റെ ഉപദേശം വിവാദമായതോടെ ആഭ്യന്തരമന്ത്രാലയം അത്‌ പിന്‍വലിച്ചു.

ഡിസംബര്‍ 16നുണ്ടായ കൂട്ടമാനഭംഗക്കേസിന്‌ ശേഷം ദല്‍ഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലും മതിലുകളിലും ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പൊലീസ്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ വിളിച്ചാലും ഈ നമ്പര്‍ തിരിക്കിലായിരിക്കുമെന്നാണ്‌ വ്യാപകമായി ഉയരുന്ന പരാതി. മുഴുവന്‍ സമയവും ഒരു ഫോണ്‍ തിരക്കിലാകാന്‍ മാത്രം പരാതിക്കാര്‍ ദല്‍ഹിയിലുണ്ടെന്നാണോ ഇതിന്‌ അര്‍ത്ഥം എന്നു സംശയിക്കുകയാണ്‌ ഡല്‍ഹിക്കാര്‍ പലരും.

ലക്ഷ്മി രഞ്ജിത്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.