ചങ്ങനാശേരി: ചങ്ങനാശേരിയില്‍ ലൗജിഹാദിനു കൂടുതല്‍ പ്രേരണ നല്‍കുന്നതിന് കാക്കിക്കുപ്പായമണിഞ്ഞ നിയമപാലകരനും കാര്യമായ പങ്കുവഹിക്കുന്നുണ്ട്. മുസ്ളീം മതവിഭാഗത്തിലെ ചില സംഘടനകളുടെ തീവ്ര അജണ്ടയാണ് ലൗജിഹാദിലൂടെ നടപ്പാക്കുന്നത്. ഇതിന് പോലീസ് വകുപ്പിലെ ചില പോലീസുദ്യോഗസ്ഥര്‍ ഒത്താശവും നല്കുന്നു. സുന്ദരികളും ഏറ്റവും നല്ല വിദ്യാഭ്യാസവുമുള്ള നല്ല തറവാടുകളിലെ ഹിന്ദുപെണ്കുട്ടികലെ വശീകരിച്ച് കയറിക്കിടക്കാന്‍ ഇടംപോലുമില്ലാത്ത ജോലിയും വിദ്യാഭ്യാസവുമില്ലാത്ത സാമൂഹ്യവിരുദ്ധന്മാരായ യുവാക്കള്‍ ഇവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ മതംമാറ്റി കൂടെ താമസിപ്പിക്കുകയും പിന്നീട് പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ധാരാളം സംഭവങ്ങള്‍ നാട്ടിലെ തുടര്‍ക്കഥയായി മാറുന്നു. എന്നാല്‍ ലൗജിഹാദിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് അറിയാമെങ്കിലും ഒരു അന്വേഷണവും എങ്ങും നടത്താറില്ല. മാത്രമല്ല ലൗജിഹാദില്‍ അകപ്പെട്ട പെണ്‍കുട്ടികലെ മോചിപ്പിക്കുന്നതിനായി ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയാല്‍ അവരെ അതിനനുവദിക്കാതെ നിഷേധാത്മക നിലപാടുകളും പിന്തിരിപ്പന് രീതികളുമായി മുന്നോട്ടുപോകുന്ന നിലപാടാണ് ഇവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വീകരിച്ചുപോരുന്നത്. ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാലും ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചോദിച്ചാല്‍ എല്ലാം കോടതിയാണ് തീരുമാനിക്കുന്നതെന്നാണ് സിഐ പറയുന്നത്. വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാതെ മതം മാറ്റുകയും ചെയ്യുന്നു. ചങ്ങനാശേരി കെഎസ്ആര്‍ടിസിക്കു മുന്‍വശമുള്ള കോംപ്ളക്സിനുള്ളിലാണ് ലൗജിഹാദു കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം നടന്നുവരുന്നത്. ചങ്ങനാശേരി എസ്ബി കോളേജ്, അസമ്പ്ഷന്‍ കോളേജ്, എന്നിവിടങ്ങളിലും ലൗജിഹാദുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: