Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡി എല്‍ എഫില്‍ നിന്ന്‌ വധേര വാങ്ങിയത്‌ 41 ഫ്ലാറ്റുകള്‍

Janmabhumi Online by Janmabhumi Online
Oct 15, 2012, 10:41 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: റോബര്‍ട്ട്‌ വധേരയും ഡി എല്‍ എഫുമായുള്ള അവിശുദ്ധ ബന്ധത്തിന്‌ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയായ ഡിഎല്‍എഫില്‍ നിന്ന്‌ വധേര 41 ഫ്ലാറ്റുകള്‍ വാങ്ങിയതായാണ്‌ പുതിയ വെളിപ്പെടുത്തല്‍. പിന്നീട്‌ ഇവയില്‍ മിക്കതും ലാഭത്തില്‍ വിറ്റുവെന്നാണ്‌ പറയുന്നത്‌. വധേരയുടെ നിയന്ത്രണത്തിലുള്ള സ്കൈ ലൈറ്റ്‌ ഹോസ്പ്പിറ്റാലിറ്റിയാണ്‌ ഡി എല്‍ എഫുമായി ഇടപാടുകള്‍ നടത്തിയത്‌. 11.9 കോടി രൂപ നല്‍കിയാണ്‌ ബുക്കിങ്‌ വേളയില്‍ തന്നെ 41 ഫ്ലാറ്റുകളും വധേര വാങ്ങിയത്‌.

ഡി എല്‍ എഫും വധേരയും തമ്മില്‍ നടത്തിയ ഞെട്ടിക്കുന്ന സാമ്പത്തിക ഇടപാടുകളാണ്‌ കഴിഞ്ഞ പത്ത്‌ ദിവസമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. ബുക്കിങ്‌ സമയത്തുതന്നെ കുറഞ്ഞ വിലയ്‌ക്ക്‌ സ്വന്തമാക്കിയ ഫ്ലാറ്റുകള്‍ പിന്നീട്‌ വന്‍ ലാഭത്തില്‍ വില്‍ക്കുകയായിരുന്നു. ഗുഡ്ഗാവിലെ അറാലിയാസ്‌ മഗ്നോളിയാസ്‌, ദല്‍ഹി മോട്ടിനഗറിലെ ക്യാപ്പിറ്റല്‍ ഗ്രീന്‍സ്‌ എന്നീ മൂന്ന്‌ പദ്ധതികളില്‍ നിന്നാണ്‌ വധേര ഫ്ലാറ്റുകള്‍ വാരിക്കൂട്ടിയത്‌. 2009 -2010 കാലയളവിലാണ്‌ ഫ്ലാറ്റിടപാടുകള്‍ നടക്കുന്നത്‌. വധേരയില്‍ നിന്ന്‌ ഡിഎല്‍എഫ്‌ വാങ്ങിയ 3.5 ഏക്കര്‍ ഭൂമിയ്‌ക്ക്‌ നല്‍കിയ അഡ്വാന്‍സ്‌ തുകയില്‍ നിന്നാണ്‌ ഫ്ലാറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള 58കോടി കണ്ടെത്തിയത്‌. വാങ്ങിയതില്‍ രണ്ട്‌ ഫ്ലാറ്റുകള്‍ ഇപ്പോഴും വധേരയുടെ കൈവശമുണ്ട്‌. വധേര ഫ്ലാറ്റുകള്‍ വാങ്ങിയതിന്‌ തെളിവുണ്ടെന്ന്‌ ഡി എല്‍ എഫ്‌ വക്താവ്‌ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്‌. പിന്നീട്‌ അടക്കാനുണ്ടായിരുന്ന ഏഴ്‌ കോടി വധേര അടച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2010 -2011 കാലയളവിലാണ്‌ ഈ ഫ്ലാറ്റുകള്‍ വധേര മറിച്ച്‌ വില്‍ക്കുന്നത്‌.

ഡിഎല്‍എഫിലെ മഗ്നോളിയാസ്‌ എന്ന കമ്പനിയില്‍ നിന്ന്‌ 15 അപ്പാര്‍ട്ട്മെന്റുകളാണ്‌ വധേര ബുക്ക്‌ ചെയ്തത്‌. ഇതില്‍ 13 അപ്പാര്‍ട്ട്മെന്റുകള്‍ വധേര മറിച്ച്‌ വിറ്റു. രണ്ടെണ്ണം ഇപ്പോഴും വില്‍ക്കാനുണ്ട്‌.

എന്നാല്‍ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ ഇത്തരം ഇടപാടുകള്‍ സര്‍വസാധാരണമാണെന്നാണ്‌ വിദഗ്ധരുടെ വിശകലനം. നിരവധി ഫ്ലാറ്റുകള്‍ ഒരുമിച്ച്‌ വാങ്ങിച്ച്‌ വില കൂട്ടി വില്‍ക്കുന്നതാണ്‌ ഈ മേഖലയുടെ പ്രത്യേകതയെന്നും ഇവര്‍ പറയുന്നു. വധേര ഇതില്‍ ഒരാള്‍ മാത്രമെന്നാണ്‌ ഇവരുടെ നിലപാട്‌.

ഡി എല്‍എഫും വധേരയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ പുറത്ത്‌ കൊണ്ടുവന്നത്‌ വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കേജ്‌രിവാളാണ്‌. ഇടപാടുകളെക്കുറിച്ച്‌ കേജ്‌രിവാള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊലപാതകത്തിന് പിന്നിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം; ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതികൾ

Kerala

ബംഗ്ലാദേശ് ചണം: നിരോധനം മറികടക്കാന്‍ നീക്കം

Kerala

സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം കേരഫെഡ് പരിഗണിക്കുന്നു; 2026 പകുതിയോടെ വില കുറയുമെന്ന് പ്രതീക്ഷ

 വെറ്റില യ്ക്ക് വില ലഭിക്കാത്ത തിനെ തുടർന്ന് കലയ പുരം ചന്തയിൽ 7500 ഓളം വെറ്റില കെട്ട് കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കർഷകർ പ്രതിഷേധിക്കുന്നു
Kerala

വെറ്റില കർഷകരെ പണിമുടക്ക് ചതിച്ചു; വെറ്റിലയ്‌ക്ക് വിലയില്ല ഡീസൽ ഒഴിച്ച് കർഷകരുടെ പ്രതിഷേധം, ഒരു കെട്ട് വെറ്റയ്‌ക്ക് 10 രൂപ

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍വെച്ച് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര അനുമോദിച്ചപ്പോള്‍. ഡോ. രമേശ്നമ്പ്യാര്‍, വി. ഹരികുമാര്‍, എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍ എന്നിവര്‍ സമീപം
India

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളെ രാഷ്‌ട്രീയ ആയുധമാക്കരുത്

ചെന്നൈയിലും ബംഗളുരുവിലും ജനജീവിതം സാധാരണ നിലയിൽ; കേരളത്തിൽ വലഞ്ഞ് ജനം, കെഎസ്ആർടിസി ജീവനക്കാരന് മർദ്ദനം

ഈ പരിശോധനകള്‍ ചെയ്‌താല്‍ നമ്മുടെ ശരീരത്തില്‍ എവിടെ ക്യാന്‍സര്‍ ഉണ്ടായാലും കണ്ടെത്താം

ആറന്മുളയെ തകര്‍ക്കരുത്

ബ്രിക്സിലും മുഴങ്ങിയത് ഭാരതത്തിന്റെ ശബ്ദം

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

മന്ത്രിയെ പഠിപ്പിച്ചു, ജനങ്ങളെ ശിക്ഷിച്ചു; പണിമുടക്ക് നിർബന്ധിത ബന്ദാക്കി

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉത്ഭവവും വളര്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies