Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോളിയോ പ്രതിരോധ കുത്തിവെപ്പിന്‌ വീണ്ടും താലിബാന്റെ വിലക്ക്‌

Janmabhumi Online by Janmabhumi Online
Jun 26, 2012, 10:51 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്‌: ഗോത്ര മേഖലകളില്‍ യുഎസ്‌ സൈന്യം വ്യോമാക്രമണം നിര്‍ത്തുന്നതുവരെ തെക്കന്‍ വസീരിസ്ഥാന്‍ മേഖലകളില്‍ പോളിയോ പ്രതിരോധ കുത്തിവെപ്പ്‌ നടത്തുന്നതിന്‌ താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത്‌ പാക്കിസ്ഥാന്‌ വീണ്ടും തിരിച്ചടിയായിരിക്കുകയാണ്‌. ഇത്‌ 80,000 കുട്ടികളെ പ്രതികൂലമായി ബാധിക്കും.

പ്രതിരോധ കുത്തിവെപ്പിന്റെ പേരില്‍ പാശ്ചാത്യശക്തികള്‍ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന്‌ കുറ്റപ്പെടുത്തി താലിബാനിലെ മുല്ല നസീര്‍ എന്ന സംഘടന തെക്കന്‍ വസീരിസ്ഥാന്‍ നഗരത്തില്‍ ലഘുരേഖകള്‍ വിതരണം ചെയ്തു. വാക്സിനേഷന്റെ പേരില്‍ ഒസാമ ബിന്‍ലാദനെ പിടികൂടാന്‍ സിഐഎയെ സഹായിച്ച പാക്‌ ഡോക്ടര്‍ ഷക്കില്‍ അഫ്രീദിയുടെ കാര്യവും ലഘുരേഖയില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

ഇതിനുമുമ്പ്‌ ഹഫീസ്‌ ഗുള്‍ ബഹദൂറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു താലിബാന്‍ സംഘടന വടക്കന്‍ വസീരിസ്ഥാനില്‍ പോളിയോ വാക്സിനേഷന്‌ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുഎസ്‌ വ്യോമാക്രമണം നടത്തുന്ന സ്ഥലത്ത്‌ നിരോധനം തുടരുമെന്നും അവര്‍ അറിയിച്ചിരുന്നു.

പോളിയോ തുള്ളിമരുന്ന്‌ പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമാണെന്നും പാശ്ചാത്യ ശക്തികള്‍ ഒരിക്കലും മുസ്ലീങ്ങളോട്‌ നീതി പുലര്‍ത്തിയിട്ടില്ലെന്നും ലഘുരേഖയില്‍ പറയുന്നു. അവര്‍ മുസ്ലീങ്ങളോട്‌ നീതി പുലര്‍ത്തുന്നുണ്ടെങ്കില്‍ എന്തുകൊണ്ട്‌ കരുണയില്ലാതെ കൊന്നൊടുക്കുന്നുവെന്നും അമേരിക്കയുടെ ഇത്തരത്തിലുള്ള നടപടി കാരണം 1990ല്‍ രണ്ട്‌ ദശലക്ഷം കുട്ടികള്‍ മരുന്നുകളുടെ അഭാവം മൂലം ധാരാളം കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടെന്നും വ്യോമാക്രമണത്തില്‍ ഗോത്ര മേഖലയിലെ കുട്ടികള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായും ലഘുരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്‌.

ഒരു രീതിയില്‍ കുട്ടികളെ വ്യോമാക്രമണത്തില്‍ കൊല്ലുകയും മറ്റൊരു വഴിക്ക്‌ പോളിയോ നല്‍കി രക്ഷിക്കുകയാണെന്നും പറയുന്ന അമേരിക്ക ആട്ടിന്‍ തോലിട്ട ചെന്നായയെപ്പോലെയാണെന്ന്‌ അവര്‍ കുറ്റപ്പെടുത്തുന്നു. പോളിയോ വാക്സിനേഷന്‍ പരിപാടി അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ജൂലൈ 17ന്‌ ആരംഭിക്കുന്ന പോളിയോ പ്രതിരോധ കുത്തിവെപ്പ്‌ പരിപാടിക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയതോടെ വടക്കന്‍ വസീരിസ്ഥാനിലെ 1,61,000 കുട്ടികളും തെക്കന്‍ വസീരിസ്ഥാനിലെ 80,000 കുട്ടികളുമുള്‍പ്പെടെ 2,41,000 കുട്ടികള്‍ക്ക്‌ പ്രതിരോധമരുന്ന്‌ നല്‍കാന്‍ കഴിയാതെ വരും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസാ ശുചിമുറിയിൽ ബലാത്സം​ഗം ചെയ്തു: മലപ്പുറത്തെ മദ്രസ ഉസ്താദിന് 86 വർഷം കഠിനതടവ്

Entertainment

‘വിശാൽ 35 ന് ‘ചെന്നൈയിൽ ഗംഭീര തുടക്കം

World

ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും

Entertainment

ഏത് അറുബോറന്റെ ലൈഫിലും സിനിമാറ്റിക് ആയ ഒരു ദിവസം ഉണ്ട്; ‘സാഹസം’ ഒഫീഷ്യൽ ടീസർ പുറത്ത് 

Businesswoman holding jigsaw puzzle pieces with “Cancer screening” text
Health

സ്‌കിന്‍ ക്യാന്‍സര്‍ മുതല്‍ ആന്തരികാവയവങ്ങളെ ബാധിക്കുന്ന ക്യാൻസർ വരെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

അപൂർവ്വ പുത്രന്മാർ’ ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 18 ന്

പുഷ്പയിലെ വൈറൽ പാട്ട് പാടിയ ഇന്ദ്രവതി ചൗഹാൻ മലയാളത്തിൽ പിന്നണി പാടുന്നു.

ഇന്ത്യ – പാക് യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് വീണ്ടും അവകാശപ്പെട്ട് ട്രംപ് ; വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞതെല്ലാം കെട്ടുകഥകൾ

ഏഴിന്റെ പണി” വരുന്നു:ബിഗ് ബോസ് മലയാളം സീസൺ 7 പ്രോമോ പുറത്തിറങ്ങി

അധ്യാപകന്റെ പീഡനത്തെത്തുടർന്ന് സ്വയം തീകൊളുത്തിയ വിദ്യാർത്ഥിനി മരിച്ചു, രക്ഷിക്കാൻ ശ്രമിച്ച സഹപാഠി ഗുരുതരാവസ്ഥയിൽ

പ്രധാനമന്ത്രിക്കെതിരെ മാന്യമല്ലാത്ത കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതെ നടന്ന തൃപ്പൂത്താറാട്ട് എഴുന്നള്ളത്ത്‌

ഋതുമതിയാകുന്ന ദൈവം: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies