Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തളങ്കര ഇരട്ടക്കൊല: പ്രതികളെ കാസര്‍കോട്ടെത്തിച്ചു

Janmabhumi Online by Janmabhumi Online
May 22, 2012, 11:40 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്‌ : തളങ്കര ഇരട്ടക്കൊലകേസ്‌ പ്രതികളെ വന്‍സുരക്ഷാ സജ്ജീകരണങ്ങളോടെ കാസര്‍കോട്ടെത്തിച്ചു. ഇരട്ടക്കൊലക്കേസിണ്റ്റെ കുറ്റപത്രം വിചാരണ കോടതിയായ ജില്ലാ കോടതിയിലേക്ക്‌ മാറ്റുന്നതിനു മുന്നോടിയായാണ്‌ ഫസ്റ്റ്‌ ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയത്‌. ൧൯൯൮ ഫെബ്രുവരി ൨൩ന്‌ ആണ്‌ ഇരട്ടക്കൊല നടന്നത്‌. തളങ്കര, ഖാസിലൈനില്‍ അബ്ദുള്ളയുടെ ഭാര്യ പി എസ്‌ ബീഫാത്തിമ (൫൮), വീട്ടുജോലിക്കാരിയായ തമിഴ്നാട്‌ സ്വദേശിനി ശെല്‍വി(൧൪) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. അന്‍പതിലേറെ കൊലക്കേസുകളിലും നൂറിലേറെ കവര്‍ച്ചാകേസുകളിലും പ്രതികളായി ബാംഗ്ളൂറ്‍, പരപ്പന, അഗ്രഹാര ജയിലില്‍ക്കഴിയുകയായിരുന്ന കുപ്രസിദ്ധമായ ദണ്ഡുപാളയം സംഘം. സംഘാംഗങ്ങളായ വെങ്കിടേഷ്‌ എന്ന രമേശ്‌(൨൮), പത്മ(൨൨), സാവിത്രി (൨൩), ദൊഡ്ഡഹനുമ (൩൩), മുനികൃഷ്ണ (൨൮), നല്ലതിമ്മ (൨൮), ലക്ഷ്മി (൩൫), വിഷ്ണുഡു (൨൦) എന്നീ പ്രതികളെയാണ്‌ പ്രത്യേക വാഹനത്തില്‍ കനത്ത സുരക്ഷയോടെ ഫസ്റ്റ്‌ ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയത്‌. കോടതി നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ്‌ സബ്‌ ജയിലില്‍ പാര്‍പ്പിച്ച പ്രതികളില്‍ വെങ്കിടേഷ്‌ എന്ന രമേശ്‌, പത്മ, സാവിത്രി എന്നിവരെ ബെല്‍ഗാം ജയിലിലേക്കും മറ്റുള്ളവരെ അഗ്രഹാര ജയിലിലേക്കും കൊണ്ടുപോയി. വീട്ടിനകത്തു കടന്ന പ്രതികള്‍ നൈലോണ്‍ കയര്‍ ഉപയോഗിച്ച്‌ കഴുത്തുമുറുക്കിയായിരുന്നു ഇരുവരെയും കൊലപ്പെടുത്തിയത്‌. അതിനുശേഷം ൨൫.൫ പവന്‍ സ്വര്‍ണാഭരണങ്ങളുമായി സ്ഥലം വിടുകയായിരുന്നു. ഗുജ്ലി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന എത്തി, പരിസരങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയാണ്‌ ഇരട്ടക്കൊല നടത്തിയതെന്നാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നാടിനെ നടുക്കിയ ഇരട്ടക്കൊലയാളികളെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ്‌ കേരളത്തെയും കര്‍ണാടകയെയും വിറപ്പിച്ച കുപ്രസിദ്ധ കൊലയാളിസംഘത്തെ മംഗലാപുരത്ത്‌ അറസ്റ്റ്‌ ചെയ്തത്‌. അതോടെ നിരവധി കൊലക്കേസുകള്‍ക്കു തുമ്പായി. പ്രസ്തുത കൊലക്കേസുകള്‍ക്കും തളങ്കര ഇരട്ടക്കൊലക്കേസിനും സാമ്യം ഉണ്ടായിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ആണ്‌ തളങ്കര ഇരട്ടക്കൊലയ്‌ക്കു തുമ്പായത്‌. ഇരട്ടക്കൊല നടത്തിയശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ വീട്‌ പുറത്തുനിന്നു പൂട്ടി താക്കോല്‍ തളങ്കരയില്‍ ഉപേക്ഷിച്ച ശേഷം റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും അവിടെ നിന്നും ട്രയിന്‍ മാര്‍ഗം മംഗലാപുരത്തേക്ക്‌ കടന്നുവെന്നാണ്‌ പ്രതികള്‍ നല്‍കിയ മൊഴി, നിരവധി കേസുകളില്‍ പ്രതികളായതിനാല്‍ ദണ്ഡുപാളയ സംഘത്തെ കാസര്‍കോട്‌ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ്‌ ൨൦൦൨ല്‍ ജില്ലാ കോടതിയിലേക്ക്‌ കമ്മിറ്റി ചെയ്യേണ്ട കേസ്‌ ഇതുവരെ നീണ്ടുപോയത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാഭാരതി  തണലൊരുക്കിയ വീട്ടില്‍  ആദ്യദിനം ചെടികള്‍ നട്ടുപിടിപ്പിക്കുന്ന സുഗതനും കുടുംബവും
Kerala

വാടക വീടിന് വിട; ഇനി ജീവിതം സേവാഭാരതിയുടെ സ്‌നേഹ നികുഞ്ജത്തില്‍, കണ്ണുകളില്‍ ആശ്വാസവും പുതിയ പ്രതീക്ഷയുമായി മുന്നോട്ട്

Entertainment

ഞങ്ങൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നു.’; വിജയ്‌ക്കൊപ്പമുളള ഗോസിപ്പുകൾക്ക് മറുപടിയുമായി തൃഷ

സീതാലക്ഷ്മിയമ്മയും മായാദേവിയും
Kerala

അടിയന്തരാവസ്ഥ; അമ്മമാരുടേത് ത്യാഗോജ്ജ്വല പോരാട്ടം, മായാദേവിയും സീതാലക്ഷ്മിയമ്മയും ഭാരത ചരിത്രത്തിലെ ധീരമായ ഏട്

Social Trend

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

India

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

പുതിയ വാര്‍ത്തകള്‍

പോരാട്ട വിജയത്തിന്റെ ഗാഥ

അഭിനന്ദൻ വർത്തമാനും പാക്കിസ്ഥാനി മേജർ മോയിസ് അബ്ബാസും (ബോക്സിൽ)

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജറെ വധിച്ച് താലിബാൻ തീവ്രവാദികൾ ; തെക്കൻ വസീറിസ്ഥാൻ പാക് സൈന്യത്തിന്റെ ശ്മാശാന ഭൂമിയാകുന്നു

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies