Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജലാന്തര്‍ അപകടം: 72 മണിക്കൂറിന്‌ ശേഷം ഒരാളെക്കൂടി രക്ഷപ്പെടുത്തി

Janmabhumi Online by Janmabhumi Online
Apr 19, 2012, 09:22 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ജലാന്തര്‍: പഞ്ചാബിലെ ജലാന്തറില്‍ തകര്‍ന്നുവീണ പുതപ്പുനിര്‍മാണ ഫാക്ടറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടില്‍നിന്ന്‌ 72 മണിക്കൂറിനുശേഷം ഒരു അന്യസംസ്ഥാനത്തൊഴിലാളിയെ കൂടി രക്ഷപ്പെടുത്തി.

ബീഹാര്‍ സ്വദേശിയായ നിതീഷ്‌ കുമാറിനെയാണ്‌ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ രക്ഷപ്പെടുത്തിയത്‌. കെട്ടിടാവശിഷ്ടങ്ങള്‍ക്ക്‌ പുറത്ത്‌ കാത്തുനിന്ന സഹോദരനെയും കൂട്ടുകാരേയും അത്ഭുതപ്പെടുത്തിയാണ്‌ നിതീഷ്കുമാര്‍ രക്ഷപ്പെട്ടത്‌.

എല്ലാ പ്രതീക്ഷയും അവസാനിച്ച അവസരത്തിലാണ്‌ നിതീഷിനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തതെന്നും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിതീഷിന്റെ സഹോദരന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ്‌ നാലുനിലയുള്ള കെട്ടിടം തകര്‍ന്നുവീണത്‌. നാഷണല്‍ ഡിസാസ്റ്റര്‍ റസ്പോണ്‍സ്ഫോഴ്സ്‌, പഞ്ചാബ്‌ പോലീസ്‌, സംഘടനകള്‍, സ്വകാര്യ വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്‌.

ചെറിയൊരു ടണല്‍ നിര്‍മിച്ചാണ്‌ നിതീഷിന്റെ അടുത്തെത്തിയതും രക്ഷപ്പെടുത്തിയതെന്നും വേറെ ആരെങ്കിലും ജീവനോടെ ഉണ്ടോ എന്നറിയുവാന്‍ വേണ്ടിയുള്ള ശ്രമത്തിലാണെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനിക സംഘത്തിന്റെ നേതാവ്‌ കേണല്‍ സിമ്മര്‍ജിത്ത്‌ സിംഗ്‌ അറിയിച്ചു. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. കഴിഞ്ഞ ദിവസം സന്ദീപ്‌ കുമാറിനെ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം, ചണ്ഡിഗഡ്ഢില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ജലാന്തര്‍ ഫോക്കല്‍ പോയിന്റില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ സഹായത്തിനായി ആരുടേയും ശബ്ദം കേള്‍ക്കുന്നില്ലെന്ന്‌ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുവരെ അരുപത്തിയൊന്നോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്‌.

ഇനിയും കുറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നാലാംദിവസവും തുടരുകയാണെന്ന്‌ അധികൃതര്‍ പറഞ്ഞു. മരണ സംഖ്യ ഉയരുവാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം രണ്ടുമൂന്നു ദിവസം കൂടെ തുടരുമെന്നും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താനായി എല്ലാ ഭാഗത്തുനിന്നും ടണലുകള്‍ നിര്‍മിക്കുവാനുള്ള ശ്രമത്തിലാണെന്ന്‌ എന്‍ഡിആര്‍എഫ്‌ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ജെ.കെ.റാവത്ത്‌ പറഞ്ഞു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ആരെങ്കിലും ജീവനോടെ ഉണ്ടോ എന്ന്‌ കണ്ടെത്തുവാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാക്ടറി ഉടമയും ജലാന്തര്‍ സ്വദേശിയുമായ ഷിതല്‍ വിജ്നെ തിങ്കളാഴ്ച രാത്രി മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.

ഫാക്ടറിയില്‍ എത്ര ജോലിക്കാര്‍ ഉണ്ടായിരുന്നെന്നോ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച്‌ ഫാക്ടറി വക്താക്കള്‍ക്ക്‌ അറിയില്ലെന്ന്‌ ഡപ്യൂട്ടി കമ്മീഷണര്‍ പ്രിയങ്ക്‌ ഭാരതി പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർണാടക സ്വദേശിനിയെ കോഴിക്കോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, യുവതിയെ എത്തിച്ചത് കാറിൽ മൂന്ന് മലയാളികളെന്ന് മൊഴി

Health

ഈ ഹോര്‍മോണിന്റെ അളവ് കൂടുന്നത് വന്ധ്യതയ്‌ക്ക് കാരണമാകും

Samskriti

അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം, പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി

Kerala

‘വികസിത ഭാരതം 2047’: സംസ്ഥാനതല സാമ്പത്തിക നവീകരണം അനിവാര്യം – ഡോ. വി. അനന്ത നാഗേശ്വരൻ

India

കാനഡ സന്ദര്‍ശനത്തിനിടയില്‍ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ നഗരത്തില്‍ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 56 പേരെ, നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

ജനവാസമേഖലയില്‍ മാലിന്യം തള്ളാനെത്തിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടി

ഇറാന്‍ ടിവിയിലെ വാര്‍ത്ത അവതാരകയായ സഹര്‍ ഇമാമി ഇസ്രയേലിനെ ചീത്തവിളിക്കുന്നു (ഇടത്ത്) ഇസ്രയേല്‍ ടിവിചാനല്‍ ഓഫീസില്‍ ബോംബിട്ടപ്പോള്‍ കരയുന്നു (നടുവില്‍) ഭയന്ന് ഓടിപ്പോകുന്നു (വലത്ത്)

ഇസ്രയേലിനെ ചീത്തവിളിച്ച ഇറാന്‍ ടിവി ചാനല്‍ അവതാരക;ബോംബ് പൊട്ടിയപ്പോള്‍ നിലവിളിച്ച് ഇറങ്ങിയോടി….ഇറാനില്‍ താരമായി സഹര്‍ ഇമാമി

ദേശീയപാത 66 തകര്‍ന്ന സംഭവം: നിര്‍മാണ കമ്പനിക്ക് ടെണ്ടറുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്, 9 കോടി പിഴ

ആലപ്പുഴ തലവടിയില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐയുടെ അവിശ്വാസ പ്രമേയ നോട്ടീസ്

കനത്ത മഴയില്‍ തൃശൂരില്‍ ഇരുനില വീട് തകര്‍ന്നു

റഷ്യ ഈയിടെ പ്രദര്‍ശിപ്പിച്ച ഹൈഡ്രജന്‍ ബോംബ്

ഇറാന്‍ അറ്റ കൈയ്‌ക്ക് ഇസ്രയേലില്‍ ഡേര്‍ട്ടി ബോംബിടുമോ? ആശങ്കയില്‍ യുഎസിലെ തിങ്ക് ടാങ്ക്

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി വീടിനുളളില്‍ ജീവനൊടുക്കിയ നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies