Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തുര്‍ക്കിയിലെ ഭൂകമ്പ നഗരത്തില്‍ കണ്ണീര്‍വാതക പ്രയോഗം

Janmabhumi Online by Janmabhumi Online
Nov 11, 2011, 10:14 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

അങ്കാറ: തുര്‍ക്കിയില്‍ രണ്ടാമതും ഉണ്ടായ ഭൂചലനത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച പ്രകടനക്കാരെ നേരിടാന്‍ പോലീസ്‌ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തി. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ 12 പേരോളം കൊല്ലപ്പെട്ടിരുന്നു. താമസസ്ഥലങ്ങള്‍ തകര്‍ന്ന തങ്ങള്‍ക്ക്‌ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ ലഭിക്കാത്തതിനാല്‍ കഠിനമായ തണുപ്പില്‍ പുറത്തു കഴിയേണ്ടിവരുന്നുവെന്നും അതേസമയം ചിലര്‍ക്ക്‌ ആവശ്യത്തിലേറെ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ ലഭിച്ചുവെന്നും പ്രകടനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്രയൊക്കെ കഷ്ടതകള്‍ അനുഭവിച്ച ജനങ്ങള്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിക്കാന്‍ സര്‍ക്കാരിനെങ്ങനെ മനസ്സുവരുമെന്നാണ്‌ ഒരു പ്രകടനക്കാരന്റെ ചോദ്യം. മഞ്ഞുകാലം ആരംഭിച്ചതോടെ അതിശൈത്യത്തില്‍ ആയിരക്കണക്കിനാളുകള്‍ താല്‍ക്കാലിക കൂടാരങ്ങളില്‍ കഴിഞ്ഞുകൂടുകയാണ്‌. എന്നാല്‍ ജനങ്ങള്‍ക്ക്‌ ആവശ്യത്തിലേറെ താല്‍ക്കാലിക സൗകര്യങ്ങള്‍ നല്‍കിക്കഴിഞ്ഞുവെന്നാണ്‌ സര്‍ക്കാരിന്റെ ഭാഷ്യം. ഇക്കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന ഹോട്ടലിന്റെ പരിസരത്തു താമസിച്ചിരുന്നവര്‍ പ്രാദേശിക ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ടാണ്‌ പ്രകടനം നടത്തിയത്‌. താല്‍ക്കാലിക പാര്‍പ്പിടങ്ങളില്‍ കഴിയാന്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അവിടെ കൂടുതല്‍ സുരക്ഷിതത്വമുണ്ടെന്നും ധാരാളം സ്ഥലസൗകര്യമുണ്ടെന്നും ഉപപ്രധാനമന്ത്രി ബീസര്‍ അറ്റ്ലായി വാര്‍ത്താലേഖകരോട്‌ പറഞ്ഞു. കൂടുതല്‍ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും 28 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഹെലികോപ്ടറില്‍ തലസ്ഥാനമായ അങ്കാറയിലെ ആശുപത്രിയിലെത്തിച്ചു. തകര്‍ന്ന ബയ്‌റാം ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ ആറ്‌ മണിക്കൂറിനുശേഷം കണ്ടെത്തിയ ഒരു ജപ്പാന്‍കാരിയെ രക്ഷപ്പെടുത്താനായി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഒരു ജപ്പാന്‍ ഡോക്ടര്‍ മരണമടഞ്ഞു.

ബുധനാഴ്ചയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വാന്‍ പട്ടണത്തിന്റെ തെക്കന്‍ പ്രദേശമായിരുന്നെങ്കില്‍ ഒക്ടോബര്‍ 23 ലെ ചലനത്തിന്റെ കേന്ദ്രം വാനിന്റെ വടക്കു കിഴക്കായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

Kerala

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

India

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

World

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

പോലീസുകാരൻ മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ കിടന്നുറങ്ങി; സസ്പെൻഡ് ചെയ്ത് കമ്മീഷണർ തോംസൺ ജോസ്

മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട: ‘വൈറ്റ് വെയിൽ’ ഓപ്പറേഷനിൽ പിടികൂടിയത് 55 കോടി രൂപയുടെ ഹെറോയിനും കറുപ്പും

ദേശസ്നേഹികളായ സഖാക്കൾക്ക് സ്വാഗതം, നിർഭരായി കടന്നുവരൂ : ഭാരത് മാതാവിന്റെ ചിത്രം പ്രചരിപ്പിച്ച സിപിഐ കോട്ടയം നേതൃത്വത്തിന് അഭിനന്ദനങ്ങൾ

23 വയസ് പ്രായവ്യത്യാസം, 60 വയസുള്ള എനിക്ക് നായിക 37കാരി;പ്രായത്തെ കുറിച്ചുള്ള ചിന്ത എനിക്ക് വന്നിരുന്നു: ആമിര്‍ ഖാന്‍

വിശ്വസംവാദകേന്ദ്രം കെ.കുഞ്ഞിക്കണ്ണനെ ആദരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies