Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജമീലയുടെ മുല ചരിത്രവും സദാശിവന്റെ വഞ്ചിപ്പാട്ടും

Janmabhumi Online by Janmabhumi Online
Jul 13, 2011, 10:53 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

സഭയില്‍ ആരും പറയാത്തതിനാല്‍ ഞാന്‍ പറയുന്നു എന്ന മുഖവുരയോടെയാണ്‌ ജമീലപ്രകാശം സഭയില്‍ പത്മനാഭസ്വാമിക്ഷേത്രം എടുത്തിട്ടത്‌.

പത്മനാഭസ്വാമിക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തുമുഴുവന്‍ രാജാക്കന്മാര്‍ കീഴാളന്മാരില്‍ നിന്ന്‌ കരമായി പിടിച്ചെടുത്തതാണെന്നായിരുന്നു ജമീലയുടെ വാദം. ആരോ എഴുതിയ ഏതോ പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നുണ്ടെന്നായിരുന്നു അവരുടെ വാദം.

പത്മനാഭ സ്വാമിക്ഷേത്രത്തിന്‌ സ്വത്തിന്‌ കണ്ണീരിന്റെയും രക്തത്തിന്റെയും മാത്രമല്ല മുലപ്പാലിന്റെയും രുചിയുണ്ടെന്ന്‌ പറഞ്ഞ ജമീല കരം പിരിക്കാന്‍ എത്തിയവര്‍ക്ക്‌ മുല അറുത്ത്‌ വാഴയിലയില്‍ വെച്ച സ്ത്രീയുടെ കഥ വിശദമായി വിവരിച്ചു. രണ്ടു മുലകള്‍ക്കും കരം വാങ്ങാതെ ഒരു മുലയ്‌ക്ക്‌ മാത്രം കരം വാങ്ങി എന്നതാണ്‌ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ചെയ്ത ഒരു കാര്യം എന്നായിരുന്നു ജമീലയുടെ കണ്ടെത്തല്‍.

സ്ത്രീപീഡനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം തന്നെ പോയ നീലലോഹിതദാസന്‍നാടാരുടെ ഭാര്യയായ ജമീലയുടെ മുല പുരാണം കേട്ടപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കുപോലും ചെന്നിനായം രുചിച്ച അനുഭൂതിയായിരുന്നു.

കായംകുളം എംഎല്‍എ സി.കെ. സദാശിവന്‍ പ്രസംഗത്തിനവസാനം വഞ്ചിപ്പാട്ട്‌ വന്നു. ബജറ്റ്‌ പ്രസംഗത്തിലൂടെ ചര്‍ച്ചയിലുടനീളം കവിതയും ശ്ലോകങ്ങളും മുഴങ്ങാറുണ്ട്‌. പക്ഷേ സദാശിവന്‍ വഞ്ചിപ്പാട്ട്‌ പാടിയത്‌ പ്രശ്നമായി. അവസാനം പാടിയതല്ല, പാട്ടിനൊപ്പിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ എല്ലാം ഡസ്കിലടിച്ചതാണ്‌ പ്രശ്നമെന്ന്‌ പറഞ്ഞ ധനമന്ത്രി കെ.എം. മാണി പ്രശ്നം അവസാനിപ്പിച്ചു.

ഇന്നലത്തെ ചര്‍ച്ചയ്‌ക്ക്‌ തുടക്കം കുറിച്ച വര്‍ക്കല കഹാറിന്‌ ബജറ്റ്‌ കല്യാണ വാഗ്ദാനത്തേക്കാള്‍ പരിമളം പരത്തുന്നവയാണ്‌. ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ അര്‍ജ്ജുനന്‍ അമ്പ്‌ എയ്യും പോലെയും. തൊടുക്കുമ്പോള്‍ ഒന്ന്‌ അയയ്‌ക്കുമ്പോള്‍ 10, കൊള്ളുമ്പോള്‍ 100.

മര്‍മ്മാണി കല്യാണം കഴിച്ചതുപോലെ കഴിഞ്ഞ 5 വര്‍ഷം ഭരിച്ച മുന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ ഉടുതുണിയില്ലാത്തവന്‍ കുടചൂടി നില്‍ക്കുന്നതുപോലെയായിരുന്നതെന്ന്‌ ആക്ഷേപിക്കാനും കഹാര്‍ മറന്നില്ല.

ആറ്റുകാല്‍ വികസനപദ്ധതി വെട്ടിമാറ്റിയ ധനമന്ത്രിയുടെ മനസ്സുമാറ്റാന്‍ ഇപ്പോള്‍ സ്ത്രീകള്‍ വീടുകളില്‍ പങ്കാലയിടുകയാണെന്ന്‌ വി. ശിവന്‍കുട്ടി അറിയിച്ചപ്പോള്‍ എന്റെ മനസ്സ്‌ ഇപ്പോഴേ മാറിയെന്ന്‌ കെ.എം മാണി. മൂന്ന്‌ എംഎല്‍എ മാര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ സര്‍ക്കാര്‍ വീഴുമെന്ന്‌ പ്രതിപക്ഷനേതാവ്‌ പ്രസ്താവിച്ചിരുന്നു. ഈ സര്‍ക്കാറിനെ രക്ഷിക്കാന്‍ മൂത്രമൊഴിപ്പ്‌ മാറ്റിവച്ചും ജലപാനം ഉപേക്ഷിച്ചും മുഴുവന്‍ എംഎല്‍എമാരും ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നാണ്‌ വി.പി. സജീന്ദ്രന്‍ പ്രഖ്യാപനം.

ദേവീകുളം അംഗം എസ്‌. രാജേന്ദ്രന്‍ ഒരിക്കല്‍ കൂടി തമിഴില്‍ പ്രസംഗിച്ച്‌ ശ്രദ്ധനേടിയപ്പോള്‍ ജനദ്രോഹ ബജറ്റാണെന്ന സമര്‍ത്ഥിക്കാനാണ്‌ ശ്രദ്ധിച്ചത്‌. മാണിയുടെ ഗുണവും മണവുമില്ലാത്ത ബജേറ്റ്ന്ന്‌ ഉദുമ കുഞ്ഞിരാമന്‍ ആവലാതിപ്പെട്ടു. ഇടത്‌ ഭരണത്തില്‍ കാസര്‍കോട്‌ ജില്ലയ്‌ക്ക്‌ ഒരു മൊട്ടുസൂചിപോലും ലഭിച്ചില്ലെന്ന്‌ മലയാളത്തില്‍ എഴുതിവായിച്ച്‌ പിന്നെ കന്നഡയിലും തമിഴിലും സംസാരിച്ച അബ്ദുള്‍ റസാക്കിന്‌ ഉറുദു കന്നഡ അക്കാദമിയാണാവശ്യം.

കോഫി അന്നന്‍ മുതല്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയായിരുന്ന ദ്വഗ്‌വിജയ്‌ സിംഗ്‌ വരെ പ്രകീര്‍ത്തിച്ച ജനകീയാസൂത്രണം നടപ്പാക്കിയ പഞ്ചായത്തുകളെ യുഡിഎഫ്‌ സര്‍ക്കാര്‍ മൂന്നായി മുറിച്ചതിലാണ്‌ കെ.വി. വിജയദാസിന്‌ സങ്കടം.

യുഡിഎഫ്‌ സര്‍ക്കാര്‍ ശിശുവാണെന്ന്‌ പറയുന്നു. നല്ല മുഹൂര്‍ത്തത്തില്‍ ജനിക്കാത്ത ശിശു വികൃതജീവിയാണെന്നാണ്‌ കെ. കുഞ്ഞമ്മത്‌ മാസ്റ്റര്‍ അഭിപ്രായപ്പെട്ടത്‌.

മദ്രസാ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ ലഭ്യമാക്കണമെന്നാണ്‌ എം. ഉമ്മര്‍ മാസ്റ്ററുടെ പക്ഷം. ധനമന്ത്രിയുടെ പാര്‍ട്ടി കൊല്ലത്തില്ലാത്തതുകൊണ്ടാണ്‌ കൊല്ലത്തിന്‌ അവഗണനയെന്ന്‌ ജി.എസ്‌. ജയലാല്‍ നിരീക്ഷിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ ഒരു താലിബാന്‍ കേന്ദ്രമായി നിലനിര്‍ത്തണമോ എന്നാണ്‌ ഡൊമനിക്ക്‌ പ്രസന്റേഷന്റെ ചോദ്യം. എസ്‌എഫ്‌ഐക്കാര്‍ മാസ്ക്‌ ധരിച്ച്‌ കെഎസ്‌യുക്കാരെ കല്ലെറിയുകയായിരുന്നു. കെഎസ്‌യുക്കാര്‍ തിരിച്ചും കല്ലെറിഞ്ഞല്ലോ എന്ന സമാധാനമായിരുന്നു പ്രതിപക്ഷത്തുനിന്ന്‌. ആഗോളവല്‍ക്കരണ ടച്ചുള്ള കെ.എം മാണിയുടെ ബജറ്റിലെ പ്രഖ്യാപനത്തിന്റെ പകുതി വാഗ്ദാനം പോലും പാലിക്കാനാവില്ലെന്ന വിശ്വാസത്തിലാണ്‌ പ്രൊഫ. സി. രവീന്ദ്രനാഥ്‌. ചര്‍ച്ചയില്‍ എന്‍. ജയരാജ്‌, ഇ.സ്‌. ബിജുമോള്‍, സി. മമ്മൂട്ടി, എ.എം. ആരിഫ്‌ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

-പി.ശ്രീകുമാര്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് തീരത്ത് തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേര്‍ മംഗലാപുരത്തേക്ക്, കാണാതായി നാലുപേര്‍ക്കായി തെരച്ചില്‍

Kerala

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല, വനം മേധാവിക്ക് അധികാരം ഉണ്ട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്

Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക്ക് വോട്ടുകള്‍ രേഖപ്പെടുത്തി കൃത്യത ഉറപ്പുവരുത്തി

Education

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 10 മുതല്‍ 11 വരെ

രത്തന്‍ ടാറ്റ (ഇടത്ത്) പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ (വലത്ത്)
India

ടാറ്റ എയര്‍ ഇന്ത്യ ലാഭത്തിലൂടെ പുതിയ നാഴികക്കല്ലില്‍; എയറിന്ത്യയില്‍ നോണ്‍ സ്റ്റോപ്പായി പറക്കാന്‍ മോഹമുണ്ടെന്ന് പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

തട്ടിപ്പ് കൈയ്യോടെ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ; ഇങ്ങനെ മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കുന്നത് ശരിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ്

കീം 2025: വിദ്യാര്‍ത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധീകരിച്ചു, മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതിയും നീട്ടി

ചൂരല്‍മല വെള്ളരിമലയില്‍ ഉണ്ടായത് മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം, മുണ്ടെക്കൈ- ചൂരല്‍മല ജനവാസമേഖലകളെ ബാധിക്കില്ല

ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് അരവിന്ദ് നേതം ; സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ വരാനായത് അഭിമാനകരം

2025-26 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ്  ചൊവ്വാഴ്ച,അപാകത സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പ്രധാനാധ്യാപകന്

വധ്വാന്‍ എന്ന പ്രദേശത്ത് ഉയരുന്ന നാലാമത് മുംബൈ എന്ന് വിളിക്കപ്പെടുന്ന പുതിയ നഗരപ്രദേശം (ഇടത്ത്) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് (വലത്ത്)

മുംബൈ നഗരത്തിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ‘നാലാം മുംബൈ’ നഗരം വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്; ചെലവ് 76,220 കോടി

എർദോഗന് ചെക്ക് വച്ച് മോദി : തുർക്കിയുടെ മുഖ്യ ശത്രുവായ ഗ്രീസിന്റെ സൈനിക ശക്തി വർധിപ്പിക്കാൻ ഇന്ത്യ

കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തി

കപ്പല്‍ മുങ്ങിയ വിഷയത്തില്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍, എം എസ് സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി അടുത്ത ബന്ധം

14,000 അടി ഉയരത്തിൽ , എ ഐ സഹായത്തോടെ ഇന്ത്യയുടെ ലൈറ്റ് മെഷീൻ ഗൺ പരീക്ഷണം ; വമ്പൻ വിജയത്തിന്റെ തിളക്കത്തിൽ ഇന്ത്യൻ സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies