ജെ. നന്ദകുമാര്‍

ജെ. നന്ദകുമാര്‍

സംഘം ; സത്യവും സൗന്ദര്യവും

ജെ. നന്ദകുമാര്‍ സംഘത്തെ കുറിച്ചുള്ള നിരൂപണങ്ങളുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. അതിന് കാരണങ്ങളും പലതാണ്. നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രസ്ഥാനം, ജീവിത സംബന്ധിയായ സര്‍വമേഖലകളിലുമുള്ള സ്വാധീനം, അനുദിനം...

തണലായിരുന്നു ആ തപസ്

പറയാനേറെയുണ്ട്. അറിവിന്റെ ആ മഹാശൃംഗത്തില്‍ നിന്നുറന്നൊഴുകി ഉണര്‍വേകിയ ജ്ഞാനനിര്‍ഝരികളെക്കുറിച്ച്.... എത്ര ഗഹനമായിരുന്നു അത്... എത്രയോ ലളിതവും. അതിനൊരു താളമുണ്ടായിരുന്നു, ചിരിയുടെ അകമ്പടിയും. സംഘത്തില്‍ ചേര്‍ന്ന കാലം, ആശയം...

ഭാരത വിജയം; സ്വാതന്ത്ര്യ ലബ്ധിക്കായുള്ള പോരാട്ടം സ്വത്വാവിഷ്‌കരണത്തിനായിരുന്നു

ഇത് അമൃതകാലപുണ്യം. സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാനമായ ഒരു മുഹൂര്‍ത്തം സമാഗതമാവുകയാണ്. അയോദ്ധ്യയില്‍ ഭാരതീയ മനസ് ആഗ്രഹിച്ചതുപോലെ പുനര്‍നിര്‍മ്മിക്കപ്പെട്ട ശ്രീരാമമന്ദിരത്തിന്റെ പവിത്രമായ ഗര്‍ഭഗൃഹത്തില്‍ ശ്രീരാമലാല പൂര്‍വാധികശോഭയോടെ...

പഴശ്ശി പകര്‍ന്ന സ്വത്വബോധം; ഇന്ന് പഴശ്ശിരാജ വീരാഹുതിദിനം

പഴശ്ശിരാജാവിനെ സ്വന്തം ഭാര്യ ഒറ്റുകയായിരുന്നുവെന്ന ഗുരുതരമായ ചരിത്രാബദ്ധം തെളിവുകളുടെ പിന്‍ബലമില്ലാതെ എഴുതാന്‍ ധൈര്യം കാണിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാട്, പിന്നീടുള്ള ചരിത്രകാരന്മാര്‍ക്ക് കൃത്യമായ സൂചനനല്‍കുകയായിരുന്നു. ഈ സൂചനയനുസരിച്ച് തന്നെയാണ്...

ശ്രീശങ്കരന്റെ രാഷ്‌ട്രം; ഇന്ന് ശ്രീ ശങ്കരാചാര്യ ജയന്തി

എല്ലാക്കാലത്തും ഉദിച്ച് പ്രകാശം പരത്തിയ ആചാര്യന്മാരുടെ ഓര്‍മ്മകളിലൂടെ ശാങ്കരദര്‍ശനത്തെ വീണ്ടും വീണ്ടും ഭാരതം ചര്‍ച്ച ചെയ്യുന്നു. നെഹ്‌റു ചിന്തിച്ചിട്ടേയില്ലാത്തത്, ജെപിക്ക് പുഞ്ചിരിയില്‍ ഒതുക്കേണ്ടിവന്നത് ഇന്ന് ഉത്തരമായി ഉയരുന്നുണ്ട്....

സാവര്‍ക്കര്‍ വിരോധത്തിന് പിന്നില്‍

കമ്മ്യൂണിസ്റ്റുകളും, കമ്മ്യൂണിസ്റ്റ്‌വല്‍ക്കരിക്കപ്പെട്ട നെഹ്രുവിയന്‍ കോണ്‍ഗ്രസ്സുകാരും ഹിന്ദുത്വത്തെ ഭയക്കുന്നു. ബഹുസ്വരതയെക്കുറിച്ചും ആവിഷ്‌കാരസ്വാതന്ത്ര്യത്തെകുറിച്ചുമൊക്കെ പുരപ്പുറത്തു കയറി വെറും വാക്കിനാല്‍ പുരസ്‌കരിക്കുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നു. ഭര്‍ത്തൃഹരിയുടെ വാക്യപദീയത്തിലെ...

വിടപറഞ്ഞത് ഇച്ഛാശക്തിയുടെ പ്രതീകം

''ഇല്ല എനിക്കല്‍പ്പവും കുറ്റബോധമില്ല, അതുകൊണ്ട് തന്നെ പശ്ചാത്താപവുമില്ല. ചെയ്തത് ശരിയെന്ന ഉത്തമ ബോദ്ധ്യം നല്‍കുന്ന തെളിച്ചത്തിലും നിര്‍വൃതിയിലും ഞാന്‍ പറയുന്നു, 1992 ഡിസം 6ന് നടന്നതാണ് ശരി....

രാഷ്‌ട്രപുരുഷനായ ശ്രീരാമന്‍

ഹിന്ദുത്വദര്‍ശനത്തിന് ധര്‍മ്മവിഗ്രഹമായ രഘുകുലോത്തമനായ ശ്രീരാമന്‍ പരമപ്രധാനമാണ്. രാഷ്ട്രസംബന്ധമായ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത് രാമതത്വത്തെ മഹത്തുക്കള്‍ എക്കാലവും പ്രതിഷ്ഠിച്ചു. ഹിന്ദുസംസ്‌കൃതിയുടെ ചിരന്തനാദര്‍ശങ്ങളുടെ പ്രതിപുരുഷനായിരുന്നു ശ്രീരാമന്‍.

സംഘടന, സംസ്‌കരണം, സ്വത്വം

മഹാത്മാഗാന്ധിയുടെ ഹിന്ദ്സ്വരാജിലെ ആശയങ്ങളെ അവഗണിക്കുക മാത്രമല്ല പരസ്യമായി അധിക്ഷേപിക്കുക കൂടി ചെയ്തു കൊണ്ടാണ് അദ്ദേഹത്തിന്റെ വത്സല ശിഷ്യന്‍ 'നമ്മുടെ വിധിയുമായി രഹസ്യ ഉടമ്പടി' ചെയ്ത് ഭരണസാരഥ്യം ഏറ്റെടുത്തത്.

ആ കള്ളിയില്‍ ഒതുങ്ങില്ല അക്കിത്തം

'ധര്‍മ്മത്തെക്കാള്‍പ്പെരിയ പരമാ-നന്ദമെന്തുള്ളു വാഴ്‌വില്‍ കര്‍മ്മത്തെക്കാളരിയൊരു തപ-സ്സെന്തു ചെയ്യേണ്ടു ജീവന്‍' (മുല്ലമംഗലം) എന്നത് അക്കിത്തം ഉയര്‍ത്തിയ ആര്‍ഷമായ ദര്‍ശനമാണ്.

അര്‍പ്പണം, അച്ചടക്കം; ലാല്‍കൃഷ്ണ

ആഗസ്ത് 29ന് ആയിരുന്നു, ആ അപ്രതീക്ഷിതമായ ഫോണ്‍കോള്‍ വന്നത്. ''ലാലേട്ടന് പനി കൂടി, അമൃതയിലേക്ക് കൊണ്ടുപോവുകയാണ്'' ഇത്രയും പറയുമ്പോഴേക്കും അമ്പിളിയുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. ''നന്ദേട്ടന്‍ പ്രാര്‍ത്ഥിക്കണം'' എന്നുകൂടി...

പുതിയ വാര്‍ത്തകള്‍