Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 10000 കോടിയുടെ കരാര്‍; പ്രതിരോധ മന്ത്രാലയം അന്തിമ പ്രഖ്യാപനം നടത്തും; ആറു മിസൈല്‍ കപ്പലുകള്‍ നിര്‍മിക്കും

1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കറാച്ചി തുറമുഖം ബോംബിട്ട് തകര്‍ത്തത് ഇന്ത്യന്‍ നേവിയുടെ മിസൈല്‍ ബോട്ടുകളുപയോഗിച്ചായിരുന്നു. ഇതിന്റെ കൂടുതല്‍ നവീകരിച്ച പതിപ്പുകളാണ് മിസൈല്‍ വെസ്സലുകള്‍. കരാര്‍ ലഭിച്ച വിവരം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും ഔദ്യോഗികമായി അറിയിച്ചതോടെ ഷിപ്പ്യാര്‍ഡിന്റെ ഓഹരികളില്‍ വന്‍ കുതിപ്പാണുണ്ടായത്.

S. Sandeep by S. Sandeep
Feb 24, 2021, 05:39 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്‌ക്കു വേണ്ടി ആറു മിസൈല്‍ കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കൊച്ചി കപ്പല്‍ശാലയ്‌ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പതിനായിരം കോടി രൂപയുടെ കരാറാണിത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തും.

ബ്രഹ്മോസ് മിസൈലുകള്‍ അടക്കം വഹിക്കാന്‍ ശേഷിയുള്ള പോക്കറ്റ് ബാറ്റില്‍ഷിപ്പുകള്‍ എന്നറിയപ്പെടുന്ന ചെറുകിട കപ്പലുകളാണ് നിര്‍മിക്കുക. വലിയ യുദ്ധക്കപ്പലുകള്‍ക്ക് പകരം ഇത്തരം ചെറുമിസൈല്‍ കപ്പലുകളാണ് ആദ്യം  ശത്രുവിനെ തകര്‍ക്കാന്‍ അയയ്‌ക്കുക.  ഓഫീസര്‍മാര്‍ അടക്കം നൂറില്‍ താഴെ നാവികര്‍ മാത്രമുള്ള കപ്പലിന് ഒറ്റയടിക്ക് 5,200 കി.മീ. വരെ സഞ്ചരിക്കാം.  പരമാവധി വേഗം മണിക്കൂറില്‍ 65 കി.മീ. 1,250 ടണ്‍ ഭാരമുള്ള കപ്പലുകളില്‍  8 ഉപരിതല മിസൈലുകളും ഒരു പൂര്‍ണ സജ്ജമായ ഉപരിതല ആകാശ മിസൈല്‍ സംവിധാനവും 15 കി.മീ ശേഷിയുള്ള എംആര്‍ തോക്കുകളുമുണ്ട്. റഡാര്‍,  മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് ഇവയുടെ സവിശേഷത.

1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കറാച്ചി തുറമുഖം ബോംബിട്ട് തകര്‍ത്തത് ഇന്ത്യന്‍ നേവിയുടെ മിസൈല്‍ ബോട്ടുകളുപയോഗിച്ചായിരുന്നു. ഇതിന്റെ കൂടുതല്‍ നവീകരിച്ച പതിപ്പുകളാണ് മിസൈല്‍ വെസ്സലുകള്‍. കരാര്‍ ലഭിച്ച വിവരം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും ഔദ്യോഗികമായി അറിയിച്ചതോടെ ഷിപ്പ്യാര്‍ഡിന്റെ ഓഹരികളില്‍ വന്‍ കുതിപ്പാണുണ്ടായത്. ഒറ്റ ദിവസം കൊണ്ട് 11 ശതമാനം ഓഹരി വില ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ക്ക് 393.70 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

Tags: cochin shipyard
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പലപകടം: കോടികളുടെ നഷ്ടം; ഇന്ധനച്ചോര്‍ച്ച തടയാന്‍ നീക്കം തുടരുന്നു

India

ഐഎന്‍എസ് വിക്രമാദിത്യയുടെ നവീകരണം: കൊച്ചിന്‍ ഷിപ്‌യാര്‍ഡുമായി 1207 കോടിയുടെ കരാറില്‍ ഒപ്പുവച്ചു

Career

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 71 വര്‍ക്ക്‌മെന്‍ ഒഴിവുകള്‍

Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ചാരപ്രവര്‍ത്തനം നിസ്സാരമല്ല; നല്‍കിയത് പ്രതിരോധകപ്പല്‍ രഹസ്യങ്ങള്‍; മലയാളികളെ രഹസ്യകേന്ദ്രത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു

Career

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഗ്രാഡുവേറ്റ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies