Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിയുടെ സങ്കേതം

ശ്രീരാമനും ലക്ഷ്മണനും സീതയെ തിരഞ്ഞുള്ള യാത്രയില്‍ ശബരിയുടെ ആശ്രമത്തിലെത്തി ആതിഥ്യം സ്വീകരിച്ചു. ശബരിയുടെ ആശ്രമമിരിക്കുന്ന സ്ഥലം ശബരിമലയെന്ന് അറിയപ്പെടുമെന്നും ലോകാവസാനം വരെ ശബരിയുടെ കഥ നിലനില്‍ക്കുമെന്നും രാമന്‍ അനുഗ്രഹിച്ചു. ശബരിപീഠത്തില്‍ പ്രത്യേകം കെട്ടിയിട്ടുള്ള തറയില്‍ കന്നി അയ്യപ്പന്മാര്‍ തേങ്ങയുടയ്‌ക്കും.

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 18, 2020, 05:16 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പമ്പയില്‍ നിന്ന് തിരിച്ച് നീലിമല കയറി, അപ്പാച്ചിമേടും പിന്നിടുമ്പോള്‍ ശബരീപീഠത്തിലെത്താം. അപ്പാച്ചി മേട്ടില്‍ എത്തുന്നതോടെ വലിയ കയറ്റം അവസാനിക്കുന്നു. അല്‍പം കൂടി നടക്കുമ്പോള്‍ സമതലപ്രദേശമായ ശബരീപീഠമാണ്. ശബരിയെന്ന താപസി തപസ്സു ചെയ്ത സ്ഥലമാണ് ഇതെന്ന് പറയപ്പെടുന്നു. ശബരി രാമായണത്തിലെ ശബരി ആണോ, അതോ ശബരിമലയുടെ പ്രാന്തങ്ങളില്‍ പാര്‍ത്തിരുന്ന ഭക്തയായിരുന്നോ എന്നത് വിവാദ വിഷയമാണ്. പണ്ടത്തെ ബുദ്ധമത വിദ്യാപീഠങ്ങളിലൊന്നാണെന്ന് വാദിക്കുന്നവരുമുണ്ട്.  

ശ്രീരാമനും ലക്ഷ്മണനും സീതയെ തിരഞ്ഞുള്ള യാത്രയില്‍ ശബരിയുടെ ആശ്രമത്തിലെത്തി ആതിഥ്യം സ്വീകരിച്ചു. ശബരിയുടെ ആശ്രമമിരിക്കുന്ന സ്ഥലം ശബരിമലയെന്ന് അറിയപ്പെടുമെന്നും ലോകാവസാനം വരെ ശബരിയുടെ കഥ നിലനില്‍ക്കുമെന്നും രാമന്‍ അനുഗ്രഹിച്ചു. ശബരിപീഠത്തില്‍ പ്രത്യേകം കെട്ടിയിട്ടുള്ള തറയില്‍ കന്നി അയ്യപ്പന്മാര്‍ തേങ്ങയുടയ്‌ക്കും.  

ശബരിയെപറ്റി മറ്റൊരു കഥ കൂടി പറയുന്നുണ്ട്. ശബരി  പൂര്‍വജന്മത്തില്‍ ചിത്രകവചന്‍ എന്ന ഗന്ധര്‍വ രാജാവിന്റെ പുത്രിയായ മാലിനിയായിരുന്നു. വീതിഹോത്രനാണ് ശബരിയെ വിവാഹം ചെയ്തത്. വിവാഹ ശേഷവും മാലിനിക്ക് കല്മാഷന്‍ എന്ന കാട്ടാളന്‍ കാമുകനായി ഉണ്ടായിരുന്നു. ഇതറിഞ്ഞ വീതിഹോത്രന്‍, ‘നീ കാട്ടാളസ്ത്രീയായി മാറട്ടെ’ എന്നു ശപിച്ചു. ശാപമോക്ഷത്തിനായി കേണ മാലിനിയോട് ശ്രീരാമനില്‍ നിന്നും ശാപമോക്ഷം ലഭിമെന്നും പറഞ്ഞു. ശ്രീരാമന്റെ വനവാസകാലത്ത് സീതയെ കണ്ടെത്തുന്നതിനുള്ള വഴി ശബരി ശ്രീരാമന് കാണിച്ചുകൊടുത്തു കൊണ്ട് കണ്ണുകളടച്ചു. പെട്ടന്ന് അവളുടെ രൂപം മാറി ഗന്ധര്‍വകുമാരിയായി മാറുകയായിരുന്നു. തുടര്‍ന്ന് വീതിഹോത്രന്‍ തിരിച്ചെത്തി അവളെ ഗന്ധര്‍വ ലോകത്തേക്കു കൊണ്ടു പോയി. ഇതാണ് ശബരിയുടെ കഥ.      

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞങ്ങൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നു.’; വിജയ്‌ക്കൊപ്പമുളള ഗോസിപ്പുകൾക്ക് മറുപടിയുമായി തൃഷ

സീതാലക്ഷ്മിയമ്മയും മായാദേവിയും
Kerala

അടിയന്തരാവസ്ഥ; അമ്മമാരുടേത് ത്യാഗോജ്ജ്വല പോരാട്ടം, മായാദേവിയും സീതാലക്ഷ്മിയമ്മയും ഭാരത ചരിത്രത്തിലെ ധീരമായ ഏട്

Social Trend

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

India

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

Vicharam

പോരാട്ട വിജയത്തിന്റെ ഗാഥ

പുതിയ വാര്‍ത്തകള്‍

അഭിനന്ദൻ വർത്തമാനും പാക്കിസ്ഥാനി മേജർ മോയിസ് അബ്ബാസും (ബോക്സിൽ)

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജറെ വധിച്ച് താലിബാൻ തീവ്രവാദികൾ ; തെക്കൻ വസീറിസ്ഥാൻ പാക് സൈന്യത്തിന്റെ ശ്മാശാന ഭൂമിയാകുന്നു

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies