Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോവിന്ദ കൃഷ്ണന്‍: വേദപാഠശാലയില്‍ നിന്ന് ശാസ്ത്രപദവിയിലേക്ക്

ഗണേഷ് മോഹന്‍ by ഗണേഷ് മോഹന്‍
Jun 22, 2025, 12:56 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഗുരുകുല സമ്പ്രദായത്തിലുള്ള വേദപഠനം. ഒപ്പം സ്‌കൂള്‍ പഠനത്തിന് കോട്ടം തട്ടാതെയുളള സമാന്തര അധ്യയനവും. യജുര്‍വേദം ഹൃദിസ്ഥമാക്കിയ മംഗലത്തില്ലത്ത് ഗോവിന്ദ കൃഷ്ണന്‍ ഇനി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞന്‍. സ്‌കൂളില്‍ പോയി നേടുന്ന വിദ്യാഭ്യാസം വേണ്ടെന്നുവച്ചുള്ള വേദ പഠനംകൊണ്ടു ഗോവിന്ദ കൃഷ്ണന് ഒന്നും നഷ്ടമായിട്ടില്ല.

പന്ത്രണ്ടു വര്‍ഷം വേദം പഠിച്ച 24കാരന്‍ ഏറ്റവും അഭിമാനകരമായ ജോലിയിലേക്കാണ് അടുത്ത മാസം 24ന് പ്രവേശിക്കുന്നത്. ഈ നേട്ടത്തിനൊപ്പം അന്യംനിന്നു പോകുമായിരുന്ന സംസ്‌കാരത്തിന്റെ മഹാപാരമ്പര്യത്തെ നെഞ്ചേറ്റാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഗോവിന്ദ കൃഷ്ണന്‍. അണിമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ തൃശൂരിലെ ബ്രഹ്മസ്വ മഠം വേദപാഠശാലയില്‍ നിന്നുമാണ് വിജ്ഞാനത്തിന്റെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് ഗോവിന്ദ കൃഷ്ണന്‍ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് എത്തുന്നത്.

കണ്ണൂരിലെ വൈദിക ഗ്രാമമായ കൈതപ്രത്തെ റിട്ട. നാവിക സേനാ ഉദ്യോഗസ്ഥനും നിലവില്‍ കാനറാ ബാങ്ക് ഓഫീസറുമായ മംഗലത്ത് ഇല്ലത്ത് എം. ഹരീഷ് കുമാറിന്റെയും പെരികമന ഇല്ലത്ത് സുജയയുടെയും മകനാണ്. യാഗഭൂമിയില്‍ നിന്ന് ആധുനിക ഭാരതത്തിന്റെ ശാസ്ത്ര മേഖലയിലേക്കുള്ള യാത്ര കൈതപ്രം ഗ്രാമത്തിനാകെ അഭിമാനകരമായിരിക്കുകയാണ്. കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് പഠന ശേഷമാണ് തൃശൂരിലെ ബ്രഹ്മസ്വ മഠം പാഠശാഠലയില്‍ വേദപഠനം ആരംഭിച്ചത്.

തൃശൂര്‍ വിവേകോദയ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസും കര്‍ണാടക മൂഡബദ്രിയിലെ ആല്‍വാസ് ബോര്‍ഡിങ് സ്‌കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും നേടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് ഏവിയോണിക്സില്‍ ഉയര്‍ന്ന മാര്‍ക്കില്‍ ബിരുദം നേടി. പരീക്ഷകളിലെയും അഭിമുഖങ്ങളിലെയും ശാസ്ത്ര മികവിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ സയന്റിസ്റ്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ നേട്ടം സ്വന്തം ഗ്രാമത്തിനും വൈദിക ധര്‍മ്മത്തിനും ഗോവിന്ദ കൃഷ്ണന്‍ സമര്‍പ്പിക്കുന്നു. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തുന്നതിനാണ് മകനെ വേദപഠനത്തിന് അയച്ചതെന്ന് പിതാവ് ഹരി കുമാര്‍ പറഞ്ഞു. ഗോവിന്ദകൃഷ്ണന്റെ ഇരട്ട സഹോദരി ഗായത്രി ഫിസിയോതെറാപ്പിസ്റ്റാണ്.

നമ്മുടെ പുരാതന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ആധുനിക ശാസ്ത്രത്തിന് തടസമല്ല, മറിച്ച് അതിന്റെ അടിത്തറയെ കൂടുതല്‍ ശക്തമാക്കുന്നവയാണെന്ന് ഗോവിന്ദ കൃഷ്ണന്‍ പറഞ്ഞു. ജോലിക്കിടയിലും വൈദികജീവിത സമ്പ്രദായം തുടരും. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു കുളിയും നാമജപാദികളും ഉരുവിട്ടു പഠിത്തവും അടങ്ങുന്നതാണ് ദിനചര്യ. വേദപാഠശാലയിലെ ശിക്ഷണവും അതുവഴി ലഭിച്ച ഏകാഗ്രതയും ആധുനിക ശാസ്ത്ര പഠനത്തിന് വലിയ സഹായമായി. ജിമ്മില്‍ പോകുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന പോലെ വേദപഠനം മനസ്സിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന് ഗോവിന്ദ കൃഷ്ണന്‍ പറഞ്ഞു.

Tags: Vedic schoolscientific statusGovinda Krishnan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies