Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എനിക്ക് ഇന്നും എന്നും ‘ഊരുവിലക്ക്’; ആവിഷ്‌കാര സ്വാതന്ത്ര്യം പറയുന്നവര്‍ ‘ടിപി 51’ ഓര്‍ക്കുന്നുണ്ടോ?

സിജു കറുത്തേടത്ത് by സിജു കറുത്തേടത്ത്
Apr 1, 2025, 08:08 am IST
in Kerala, Entertainment

കോഴിക്കോട്: കേരളത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച സജീവമാകുമ്പോള്‍ മൊയ്തു താഴത്ത് സംവിധാനം ചെയ്ത ‘ടിപി 51’ എന്ന സിനിമ വീണ്ടും ചര്‍ച്ചയാകുന്നു. സിപിഎം അക്രമികള്‍ 51 തവണ വെട്ടി നിഷ്ഠുരമായി കൊല ചെയ്ത ടി.പി. ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമായ ചിത്രത്തിന്റെ പ്രദര്‍ശനം സിപിഎമ്മുകാര്‍ തടസപ്പെടുത്തുകയും സംവിധായകനു നേരേ വധഭീഷണി ഉയര്‍ത്തുകയും ചെയ്തത് 2014ലാണ്. സംസ്ഥാനത്തുടനീളം 69 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ലിബര്‍ട്ടി ബഷീര്‍ ഉറപ്പുനല്കിയെങ്കിലും തിയേറ്ററില്‍ ബോംബ് വെക്കുമെന്ന സിപിഎം ഭീഷണിയില്‍ പ്രദര്‍ശനം തടസപ്പെടുകയായിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകകേസിലെ പ്രതി കൊടി സുനി ഒളിച്ചുതാമസിച്ച മുടക്കോഴി മലയെ ചിത്രീകരിക്കാന്‍ വിലങ്ങാട് മലയിലെത്തിയപ്പോള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ഇരുപതോളം കാറുകളിലെത്തിയ സംഘം ഷൂട്ടിങ് തടസപ്പെടുത്തിയത് മൊയ്തു താഴത്ത് ഓര്‍ക്കുന്നു. യുഡിഎഫ് ഭരണത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കേ പോലീസിനെ നോക്കുകുത്തിയാക്കിയാണ് സിപിഎം അക്രമം കാട്ടിയതെന്ന് മൊയ്തു ജന്മഭൂമിയോട് പറഞ്ഞു. സിപിഎം ഭീഷണിയെ തുടര്‍ന്ന് 28 ആര്‍ട്ടിസ്റ്റുകള്‍ സിനിമയില്‍ നിന്ന് പിന്മാറി. ക്യാമറമാന്‍, ടെക്‌നീഷ്യന്‍മാര്‍, മേക്കപ്പ്മാന്‍ തുടങ്ങിയവരൊക്കെ ഭീഷണിയെ തുടര്‍ന്ന് പിന്‍വാങ്ങി.

ഭീഷണിയെ തുടര്‍ന്ന് താമസിച്ചിരുന്ന കണ്ണൂര്‍ താണയിലെ ഫഌറ്റില്‍ നിന്ന് ഇറക്കിവിട്ടു. ഇന്നത്തെ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ നടപടി. സിനിമയോ പരസ്യമോ ഉള്‍പ്പെടെ ഒന്നുമെടുക്കാന്‍ ഇന്നും അനുവദിക്കുന്നില്ല. ടിപിയുടെ കഥയെടുത്തയാളെ ഒന്നിനും അനുവദിക്കരുതെന്ന നിലപാട് ഇന്നും വിടാതെ പിന്തുടരുന്നു, തികച്ചും അനാഥമായി, മൊയ്തു പറഞ്ഞു.

എമ്പുരാനായി ആവിഷ്‌കാര സ്വാതന്ത്ര്യം പറയുന്നവരാണ് എന്റെ സിനിമയെ ബോംബുഭീഷണി മുഴക്കി തടസപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സിനിമയെ എന്നെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മൊയ്തു ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനായി ഒടിടി റിലീസിങ്ങിന് ശ്രമിക്കുകയാണ് ‘ടിപി 51’ന്റെ അണിയറ പ്രവര്‍ത്തകര്‍.

ടി.പി. ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും ആസ്പദമാക്കി സുരാസ് വിഷ്വല്‍ മീഡിയയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷത്തിലെത്തുന്ന ശിവജി ഗുരുവായൂര്‍ തന്നെയാണ് എമ്പുരാനിലും സമാന കഥാപാത്രമായി വരുന്നതെന്നത് യാദൃച്ഛികമെന്നും മൊയ്തു താഴത്ത് പറഞ്ഞു.

Tags: freedom of expressionMovie TP 51Director Moidu Thazhath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ആഹ്വാനം ചെയ്ത് പാരഡിപ്പാട്ടിനെപ്പോലും നിരോധിച്ച മുഖ്യമന്ത്രി

തിരുവനന്തപുരം വിവേകാനന്ദാ ഹാളില്‍ നടന്ന നേതി-നേതി ചര്‍ച്ചയില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ആവിഷ്‌കാരസ്വാതന്ത്ര്യം പറയുന്നവര്‍ മൗലിക ഉത്തരവാദിത്തം കൂടി പാലിക്കണം: ജെ. നന്ദകുമാര്‍

Kerala

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നവരില്‍നിന്ന് ഖദറിട്ടവരെ ഒഴിവാക്കി മുരളി ഗോപി

Entertainment

സമൂഹമാധ്യമങ്ങളിലൂടെയുള്ള ഫിലിം റിവ്യൂ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗം, നിരോധിക്കാനാവില്ല: മദ്രാസ് ഹൈക്കോടതി

Varadyam

ആവിഷ്‌കാര സ്വാത്രന്തത്തിന്റെ ‘വര്‍ത്തമാന’കാലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.