Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗ് സെന്റര്‍ നിര്‍മാണം പ്രഹസനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 10:19 am IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗ് സെന്ററിന്റെ നിര്‍മാണം പ്രഹസനമായി മാറി. സ്‌കാനിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടനിര്‍മാണത്തിന് ആവശ്യം വേണ്ട സ്ഥലം കണ്ടെത്തിയെങ്കിലും തുടര്‍നടപടികള്‍ നിലച്ചിരിക്കുകയാണ്.

2022ലാണ് എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗിനായി രോഗികള്‍ നേരിടുന്ന പ്രതിസന്ധിയെ തുടര്‍ന്ന് എംആര്‍ഐ, സിടി, യുഎസ് സ്‌കാനിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനായി തുടക്കം കുറിക്കുന്നത്. സെപ്തംബര്‍ 7ന് നടന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. നവംബറില്‍ സ്‌കാനിംഗ് സെന്ററിനുള്ള കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്കായി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് ഡിഎംഇ കത്ത് നല്‍കി. എംപി, എംഎല്‍എ ഫണ്ടുകള്‍ ഇതിനായി ഉപയോഗിക്കാനുള്ള അനുമതിയുള്ളതായി എച്ച്ഡിഎസ് സെക്രട്ടറി അറിയിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. എന്നാല്‍ ആരോഗ്യ വകുപ്പില്‍ നിന്ന് സ്‌കാനിംഗ് സെന്റര്‍ നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചെങ്കിലും ഇതിനായുള്ള കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലപരിമിതിയില്‍ തടസ്സങ്ങള്‍ ഉന്നയിക്കപ്പെടുകയായിരുന്നു.

തുടക്കത്തില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കെട്ടിടം നിര്‍മിക്കാമെന്ന പദ്ധതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കെട്ടിടം നിര്‍മിച്ചാല്‍ കാര്‍ പാര്‍ക്കിംഗിന് വലിയ രീതിയില്‍ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യത കാണിച്ച് സൂപ്രണ്ട് പ്രിന്‍സിപ്പാളിന് കത്ത് നല്‍കി. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ നോഡല്‍ ഓഫീസര്‍ എസ്എറ്റി ആശുപത്രിക്ക് മുന്നില്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ വാഹന പാര്‍ക്കിംഗ് ഏരിയ, മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കിന് പുറകുവശത്തുള്ള സ്ഥലം, അമ്മയും കുഞ്ഞും ബ്ലോക്കിന് സമീപത്തെ സ്ഥലം എന്നിവ കെട്ടിടനിര്‍മാണത്തിനായി മുന്നോട്ടുവച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെ ചില ഉന്നതാധികൃതരുടെ രഹസ്യ അജണ്ടയാണ് സ്‌കാനിംഗ് സെന്ററിന്റെ നിര്‍മാണം തടസ്സപ്പെടുത്തുന്നതിന് പിന്നിലെന്നാണ് ആരോപണം. എസ്എറ്റി ആശുപത്രിയില്‍ ചികിത്സ തേടുന്ന ഭൂരിഭാഗം രോഗികളും സ്‌കാനിംഗിനായി സ്വകാര്യ സ്‌കാനിംഗ് കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രി സ്‌കാനിംഗ് സെന്ററില്‍ എസ്എറ്റിയിലെ രോഗികള്‍ക്കും സ്‌കാനിംഗ് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ഇവിടത്തെ കാലതാമസമാണ് മിക്കരോഗികളേയും സ്വകാര്യ സ്ഥാപനങ്ങളിലെത്തിക്കുന്നത്. ഇത് ചില ഉന്നതര്‍ക്ക് ഗുണകരമാണെന്നും ആരോപിക്കുന്നു.

Tags: SAT HospitalTrivandrum Medical Collegescanning center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുടരുന്ന അവഗണന; കൂട്ടരാജിക്ക് ഡോക്ടര്‍മാര്‍

Kerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; നെടുമങ്ങാട് 26 കാരിക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥി കൊണ്ടുവന്ന പെപ്പര്‍ സ്പ്രേ അടിച്ചു; 9 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്‌ക്കും ദേഹാസ്വാസ്ഥ്യം

Kerala

ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല; തുടരാന്‍ താല്‍പര്യമില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് കത്ത് നല്‍കി

Kerala

ഡോ. ഹാരിസിനെ കുടുക്കാനുള്ള ഒത്താശയ്‌ക്ക് മന്ത്രിയുടെ പാരിതോഷികം ഡോ. വിശ്വനാഥനെ സ്ഥിരം ഡയറക്ടറാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.