Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സോളാര്‍; സമരത്തിനു മുമ്പേ ഒത്തുതീര്‍പ്പ്

അജി ബുധന്നൂര്‍ by അജി ബുധന്നൂര്‍
May 19, 2024, 03:02 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സോളാറിന്റെ പേരില്‍ സിപിഎം സമരം തുടങ്ങും മുമ്പു തന്നെ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയിരുന്നുവെന്ന് വെൡവായി. ഇതോടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കൊടുംവഞ്ചനയാണ് പുറത്തായത്. അണികളെയും അക്ഷരാര്‍ത്ഥത്തില്‍ കബളിപ്പിക്കുകയായിരുന്നു.

സോളാര്‍ വിഷയത്തില്‍ മണ്ഡലങ്ങളില്‍ സമരം നടത്തിയിട്ടും ഫലം കാണാത്തതോടെയാണ് സെക്രട്ടേറിയറ്റ് വളയാന്‍ സിപിഎം തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു സമരം.

സമരം പ്രഖ്യാപിച്ചതിനൊപ്പം അണികളെ മണ്ടന്മാരാക്കി ഒത്തു തീര്‍പ്പ് ചര്‍ച്ചകളും നടന്നു. ഒത്തുതീര്‍പ്പ് സമരങ്ങളാണ് നടക്കുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പിന്നീട് പറഞ്ഞിരുന്നു.
എല്‍ഡിഎഫ് യോഗം ചേര്‍ന്ന് സിപിഎം സമരത്തിന് തത്വത്തില്‍ പിന്തുണ നേടി. സമരം കടുപ്പിക്കാനും എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്താനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശവും നല്കി. ഏന്തു സമരം നടത്തിയാലും രാജിവയ്‌ക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. പ്രഖ്യാപിച്ച സമരം നടത്തുക, ഒരു കുഴപ്പവുമില്ലാതെ പിന്‍വലിക്കുക ഇതായിരുന്നു പിണറായിയുടെ നീക്കം. സമരം നടത്തും ഒപ്പം ഒത്തുതീര്‍പ്പും എന്ന തരത്തില്‍ ചര്‍ച്ചയും നടന്നു.

സമരം തുടങ്ങും മുമ്പ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും തുടങ്ങി. അതീവ രഹസ്യമായി നടന്ന ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസും ചെറിയാന്‍ ഫിലിപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടപെട്ടു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, സെക്രട്ടേറിയറ്റ് വളയുന്ന പ്രവര്‍ത്തകരെ പ്രകോപിപ്പിക്കരുതെന്ന് നിര്‍ദേശിച്ചു. പോലീസിനോട് സംയമനം പാലിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും നിര്‍ദേശിച്ചു.

ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് ഇരുകൂട്ടരും തമ്മില്‍ നേരത്തെ തന്നെ ധാരണയിലെത്തി. ഈ വിവരം യുഡിഎഫ് നേതാക്കളെ അറിയിച്ച് ഉമ്മന്‍ചാണ്ടി സമ്മതം വാങ്ങി. എന്നാല്‍ എല്‍ഡിഎഫിലെ ആരോടും ഒത്തുതീര്‍പ്പ് ധാരണ പറഞ്ഞില്ല. ഈ സമയം എന്‍.കെ. പ്രേമചന്ദ്രനും പന്ന്യന്‍ രവീന്ദ്രനും സി. ദിവാകരനുമെല്ലാം ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കടുത്ത ഭാഷയില്‍ സെക്രട്ടേറിയറ്റിലെ സമരവേദിയില്‍ നിന്ന് പ്രസംഗിക്കുന്നുണ്ടായിരുന്നു. ഉച്ചയോടെ സമരം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. എകെജി സെന്ററില്‍ എത്തിയ ഘടകകക്ഷി നേതാക്കളോട് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് സമ്മതിച്ചെന്ന പച്ചക്കള്ളമാണ് പിണറായി പറഞ്ഞത്.

വൈകുന്നേരം പൊടുന്നനെ സമരം അവസാനിച്ചതായി പിണറായി പ്രഖ്യാപിച്ചു. പിണറായി ഒരു തള്ളു പ്രഖ്യാപനം കൂടി നടത്തി. മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ രണ്ടാംഘട്ടം സമരം… പാര്‍ട്ടി വഞ്ചിച്ചതറിയാതെ പ്രവര്‍ത്തകര്‍ നീണ്ട കരഘോഷം മുഴക്കി.

സെക്രട്ടേറിയറ്റിനു മുന്നില്‍ എല്‍ഡിഎഫ് നേതാക്കള്‍ ദിവസങ്ങള്‍ നീണ്ട രാപകല്‍ സത്യഗ്രഹം നടത്തിയ ശേഷമായിരുന്നു സെക്രട്ടേറിയറ്റ് വളഞ്ഞതും. പിണറായിയും കോടിയേരിയും ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വഞ്ചിച്ച് സത്യഗ്രഹവും കിടന്നു. നിയമസഭയെയും എല്‍ഡിഎഫ് കബളിപ്പിച്ചു.

 

Tags: congressUmmanchandysaritha s nairSolar ControversyCPM KeralaSolar Settlement clause
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലെ കാഡിയിൽ ലീഡ് നില വർദ്ധിപ്പിച്ച് ബിജെപി; 21,584 വോട്ടുകളുമായി രാജേന്ദ്ര ചാവ്ഡ മുന്നിൽ, വിസവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടം

India

ഇറാൻ ഇന്ത്യയുടെ പഴയ സുഹൃത്താണ് : കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യമാണ് ; സോണിയ

Kerala

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

Kerala

നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ വിഢ്ഢികളാക്കാനുളള ഇടതു വലതു മുന്നണികളുടെ ശ്രമം നടക്കില്ല-രാജീവ് ചന്ദ്രശേഖര്‍

Vicharam

നിലമ്പൂരിലെ ചോദ്യം

പുതിയ വാര്‍ത്തകള്‍

നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; ബിജെപി മണ്ഡലത്തിലെ അടിസ്ഥാന വോട്ട് നില നിർത്തി: രാജീവ് ചന്ദ്രശേഖർ

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് പിടിയിൽ

കോയമ്പത്തൂർ പേരൂർ രാമസ്വാമി അടിഗളരുടെ നൂറാം വാർഷിക ആഘോഷ വേദിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

“യുദ്ധം തുടങ്ങിയത് നിങ്ങളാണ്, ഞങ്ങൾ അത് അവസാനിപ്പിക്കും”; ട്രംപിനെ ഭീഷണിപ്പെടുത്തി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്

ആര്‍എസ്എസ് പ്രാന്ത പ്രചാരക് അഖിലഭാരതീയ ബൈഠക് ദൽഹിയിൽ

നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല ; പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ട് വരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല  ;  എം സ്വരാജ്

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies