Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമജന്മഭൂമിയും സത്യാനന്ദ സരസ്വതിയും: സാര്‍ഥകമായ രാമനവമി ആഘോഷങ്ങള്‍

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ by ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
Jan 7, 2024, 10:07 pm IST
in Samskriti

 

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

സ്വാമിസത്യാനന്ദ സരസ്വതിയുടെ പ്രവര്‍ത്തനം പ്രസംഗങ്ങളില്‍ മാത്രമായി ഒതുങ്ങിയില്ല. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ 1920 മുതല്‍ നടന്നു വരുന്ന ശ്രീരാമനവമി മഹോത്സവത്തെ 1991 മുതല്‍ വിപുലമായ ശ്രീരാമനവമി രഥയാത്രയായും ശ്രീരാമലീലയായും ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനവുമായി വികസിപ്പിച്ചപ്പോള്‍ ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മിതിക്കായുള്ള പരിശ്രമങ്ങള്‍ക്ക് സത്യാനന്ദസരസ്വതി കര്‍മകാണ്ഡങ്ങള്‍ തുറന്നു. കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് കേരളഗ്രാമങ്ങളെയും നഗരങ്ങളെയും ശ്രീരാമകഥകളാല്‍ മുഖരിതമാക്കി കന്യാകുമാരീ ദേവീ സന്ദര്‍ശനവും സാഗരപൂജയും നടത്തി രാമനവമി തലേന്ന് ശ്രീരാമദാസാശ്രത്തിലെത്തിച്ചേരുന്ന ശ്രീരാമനവമി രഥയാത്ര രാമജന്മഭൂമി ക്ഷേത്രത്തിന്റെ സന്ദേശം തുടര്‍ച്ചയായി എല്ലായിടത്തും എത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇടയ്‌ക്ക് ചില വര്‍ഷങ്ങളില്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കൂടി അദ്ദേഹം രഥയാത്ര നടത്തി. ഈ രഥയാത്ര ഇപ്പോഴും തുടരുന്നു.

രഥം കടന്നുവരുന്ന പ്രമുഖസ്ഥലങ്ങളിലെല്ലാം നടത്തി വരുന്ന ശ്രീരാമലീലയാണ് മറ്റൊരു കര്‍മപദ്ധതി. ഗ്രാമനഗരാദികളെ ആറുരാമായണ കാണ്ഡങ്ങളായി തിരിച്ച് ശ്രീരാമപൂജ, രാമായണ പാരായണം, രാമായണത്തെ ആസ്പദമാക്കി കുട്ടികള്‍ക്കായുള്ള കലാമത്സരങ്ങള്‍, രാമായണത്തിന്റെ നൃത്തരൂപത്തിലോ നാടകരൂപത്തിലോ രണ്ടും കൂട്ടിക്കലര്‍ത്തിയോ നടത്തിപ്പോന്ന ആറുദിവസത്തെ ദൃശ്യാവിഷ്‌ക്കരണം എന്നിവ അടങ്ങുന്നതാണ് രാമലീല. അതിലേക്കായി അഭിനയ സാഹിത്യം പ്രത്യേകം തയ്യാറാക്കുകയും കുട്ടികള്‍ അതു പഠിച്ച് വ്രതാനുഷ്ഠാനങ്ങളോടെ രാമലീല നടത്തുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി നന്ദിഗ്രാമില്‍ നിന്ന് ശ്രീരാമപാദുകവും ശ്രീലങ്കയില്‍ നിന്ന് സീതാദേവിയുടെ ചൂഡാരത്‌നവും ഭക്ത്യാഡംബരങ്ങളോടെ കൊണ്ടുവരികയും ചെയ്തു. രാമകഥ സത്യമാണെന്ന വ്യക്തധാരണ ജനമനസ്സുകളില്‍ ഉറപ്പിക്കാനും ശ്രീരാമജന്മഭൂമി യാഥാര്‍ഥ്യമാണെന്ന പരമസത്യം ബോധ്യപ്പെടുത്താനും തുടര്‍ച്ചയായി ആണ്ടുതോറും നടത്തിവരാറുള്ള രാമലീല പ്രയോജനപ്പെട്ടു. എതിര്‍വാദങ്ങളുടെ മുന ഒടിഞ്ഞു പോകുന്നതില്‍ അതെല്ലാം ആയുര്‍വേദ ചികിത്സ പോലെ സമര്‍ത്ഥമായി ഫലിക്കുകയും ചെയ്തു
.
(തുടരും)

 

Tags: Swami Satyananda SaraswatiSri Ram Janmabhoomiശ്രീരാമജന്മഭൂമിയും സത്യാനന്ദ സരസ്വതിയും -2Rama Navami Celebrations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം

India

അയോദ്ധ്യയില്‍ പ്രതിഷ്ഠാ ദ്വാദശി: അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് ധര്‍മ്മപതാക ഉയരും

India

അയോദ്ധ്യയില്‍ കലശയാത്ര; ധര്‍മ്മധ്വജാരോഹണ മഹോത്സവത്തിന് തുടക്കമായി

Kerala

സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.