Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ നവകേരളം: ശമ്പളത്തിനും പണമില്ല; ട്രഷറിക്ക് നിയന്ത്രണം

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 2, 2023, 08:00 am IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കാനും നിത്യച്ചെലവുകള്‍ക്കും പണമില്ലാത്തതിനാല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയാണ് നിയന്ത്രണം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസത്തിന്റെ ആദ്യത്തെ പ്രവൃത്തി ദിവസങ്ങളില്‍ മൂന്നു ദിവസങ്ങളിലായാണ് ശമ്പളം നല്കുന്നത്. 5.20 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും 5.30 ലക്ഷം പെന്‍ഷന്‍കാരുമാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ളത്. 6700 കോടിയോളം രൂപ വേണം ഒരു മാസം ശമ്പളവും പെന്‍ഷനും നല്കാന്‍. ആദ്യ പ്രവൃത്തി ദിവസം സെക്രട്ടേറിയറ്റിലെയും കോടതിയിലെയും ജീവനക്കാര്‍ക്കും രണ്ടാം ദിവസം ആരോഗ്യവിഭാഗത്തിലെയും പോലീസിലെയും മൂന്നാം ദിവസം അധ്യാപക വിഭാഗത്തിനും മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്കും ശമ്പളം നല്കണം. മൂന്നാം ദിവസത്തില്‍ കോളജ് ജീവനക്കാര്‍ക്കും അധ്യാപക വിഭാഗത്തിനും നല്കാന്‍ വലിയൊരു തുക വേണം. ഇതിനെല്ലാം ശേഷമാണ് പെന്‍ഷന്‍ നല്കുന്നത്.

കേന്ദ്ര സര്‍ക്കാരിന് യഥാസമയം കണക്കുകള്‍ നല്കാത്തതിനാല്‍ കോളജ് അധ്യാപകരുടെ ശമ്പളം നല്കുന്നില്ല. അതിനാല്‍ ശമ്പളത്തിനായി ഖജനാവില്‍ നിന്നും പണം നല്കണം. നവകേരളസദസ് നടക്കുന്നതിനാല്‍ ശമ്പളം നല്കിയില്ലെങ്കില്‍ പ്രതിഷേധത്തിനിടയാക്കും. റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന ഓവര്‍ ഡ്രാഫ്റ്റ് നിത്യച്ചെലവുകള്‍ക്കേയുള്ളൂ.

ഒക്ടോബര്‍ 15 വരെയുള്ള ബില്ലുകളെല്ലാം പരിധിയില്ലാതെ മാറി നല്കാനാണ് ട്രഷറിക്ക് നിര്‍ദേശം. ഒരു ലക്ഷം വരെയുള്ള തുക അപ്പപ്പോള്‍ നല്കും. അതിനു മുകളിലേക്കുള്ള ബില്ലുകളെങ്കില്‍ ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനത്തിലൂടെ നല്കും. ഈ തുക നല്കുന്നതിനും ധനവകുപ്പിന്റെ അനുമതി വേണം. ഒക്ടോബര്‍ 15 വരെയുള്ള ബില്ലുകളെല്ലാം പരിധിയില്ലാതെ മാറി നല്കാന്‍ ആറു മാസത്തിനു മുമ്പ് അനുമതി നല്കിയിരുന്നു. കരാറുകാര്‍ക്കാണ് കൂടുതല്‍ നല്കേണ്ടത്. എന്നാല്‍ അനുമതി നല്കിയതല്ലാതെ പണം നല്കുന്നില്ല. 16,000 കോടി രൂപയാണ് കരാറുകാര്‍ക്ക് നല്കാനുള്ളത് കുടിശ്ശിക നല്കാത്തതിനാല്‍ കരാറു പണികളെല്ലാം നിലച്ചിട്ടുണ്ട്.

ക്രിസ്മസിന് ശമ്പളം അഡ്വാന്‍സായി നല്കേണ്ടി വരും. മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷനും നല്കണം. സ്‌കൂള്‍ ഉച്ചഭക്ഷണം, സിവില്‍ സപ്ലൈസ് എന്നിവയ്‌ക്കും അടിയന്തരമായി തുക അനുവദിക്കണം. ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയാലും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാകില്ല. കേന്ദ്രത്തില്‍ നിന്നും അര്‍ധ വാര്‍ഷിക കണക്കിലുള്ള തുക ഇതിനകം വാങ്ങിക്കഴിഞ്ഞു. ഇനി ജനുവരി, ഫെബ്രുവരിയിലേ പണം ലഭിക്കൂ.

 

Tags: Treasuryeconomic crisisno money for salaries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എഐ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എങ്ങിനെയാണ് യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തത് എന്നാണ്. താഴെ ഇറാനെതിരെ മിസൈലുകള്‍ അയയ്ക്കുന്ന താഡ്, പേട്രിയറ്റ്, പാന്‍റസിര്‍ എന്നീ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാണാം. കൂറ്റന്‍ കെട്ടിടമായി ചിത്രത്തില്‍ പ്രതീകാത്മകമായി കാണിച്ചിരിക്കുന്നത് യുഎഇയിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ കെട്ടിടമാണ്.
World

ലോകം നശിക്കുമോ? ഇറാനെതിരായ യുദ്ധം മൂന്നാഴ്ച കൂടി എടുക്കുമെന്ന് യുഎസും ഇസ്രയേലും; 1930നേക്കാള്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും

Kerala

തുടര്‍ ഭരണ മോഹത്തിനായി പിണറായി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

World

ജനസംഖ്യാപ്പെരുപ്പത്തില്‍ പാകിസ്ഥാന് വീര്‍പ്പുമുട്ടുന്നു; ഓരോ വര്‍ഷവും ജനിക്കുന്നത് 60 ലക്ഷം കുട്ടികള്‍; കോണ്ടത്തിന് വിലകുറയ്‌ക്കില്ലെന്ന് ഐഎംഎഫ്

Kerala

സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല; മുഖ്യമന്ത്രിക്ക് കാര്‍ വാങ്ങാന്‍ ഒരു കോടി, ഉത്തരവ് സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു

Kerala

മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.