Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതും കേരളീയം… ഇതും കേരളീയം…; സര്‍ക്കാരേ….. വിളമ്പിയ ചോറിന് നന്ദി കാട്ടൂ….

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Nov 9, 2023, 07:00 am IST
in Kerala
ജനകീയ ഹോട്ടലുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി നല്കാത്തതില്‍ പ്രതിഷേധിച്ച് കുടുംബശ്രീ അംഗങ്ങള്‍
സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ

ജനകീയ ഹോട്ടലുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി നല്കാത്തതില്‍ പ്രതിഷേധിച്ച് കുടുംബശ്രീ അംഗങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ

തിരുവനന്തപുരം: നവംബര്‍ 8, ബുധന്‍ വൈകിട്ട് 6… കോടികള്‍ ചെലവഴിക്കുന്ന അടുത്ത കേരളീയത്തിന്റെ വിപുല സംഘാടക സമിതിയെക്കുറിച്ചു വിശദീകരിക്കാന്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍. അതേ പകല്‍ മുഴുവന്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ കുറെ സ്ത്രീകള്‍ പ്ലക്കാര്‍ഡുകളുമായി ധര്‍ണ നടത്തുകയായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിനെ വിശ്വസിച്ച് ജനകീയ ഹോട്ടല്‍ വഴി ജനങ്ങള്‍ക്ക് ഊണു വിളമ്പിയവര്‍ വിലപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ സബ്‌സിഡി കിട്ടാതെ വഞ്ചിക്കപ്പെട്ട സ്ത്രീകള്‍…

”താലിമാല വരെ ഊരി പണയംവച്ചാ മോനെ വിശപ്പിന് ആഹാരം കൊടുത്തത്. കൊച്ചിന്റെ കാതില്‍ക്കിടന്ന പൊട്ടുകമ്മലുപോലും പണയം വച്ചവരുണ്ട്. അഞ്ചര ലക്ഷമാ കിട്ടാനുള്ളത്. കടക്കാര് വീട്ടില്‍ കയറിയിറങ്ങുന്നു. വീട്ടിലുള്ളവരുടെ പോലും മുഖത്തു നോക്കാന്‍ പറ്റണില്ല. കേരളീയത്തിന് ലൈറ്റിട്ട് ആഘോഷിക്കാനൊക്കെ പണമുണ്ട്. ഞങ്ങള്‍ക്കു തരാനില്ല. സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ചുപോയി… അതാ ഞങ്ങള്‍ക്കു പറ്റിയ തെറ്റ്…” വിതുമ്പലോടെയാണ് പൂക്കോട്ടൂരിലെ ജനകീയ ഹോട്ടല്‍ നടത്തുന്ന സൗമിനി പറഞ്ഞു നിര്‍ത്തിയത്.

തീരെ നിവൃത്തിയില്ലാഞ്ഞിട്ടാണ് മലപ്പുറത്തു നിന്നു സൗമിനിയും സംഘവും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തിയത്. വിശപ്പുരഹിത കേരളത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 144 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചപ്പോഴാണ് സൗമിനിയും മറ്റു നാലു പേരുമടങ്ങുന്ന കുടുംബശ്രീ യൂണിറ്റ് ജനകീയ ഹോട്ടല്‍ തുടങ്ങിയത്. സപ്ലൈകോ സബ്സിഡി നിരക്കില്‍ അരിയും പലവ്യഞ്ജനങ്ങളും നല്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. സ്വകാര്യ കടകളില്‍ നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നത്. അവര്‍ക്കും വലിയൊരു തുക കൊടുക്കാനുണ്ട്. സൗമിനിയുടെ യൂണിറ്റിന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ സബ്സിഡിയിനത്തില്‍ അഞ്ചര ലക്ഷം രൂപ കുടിശികയാണ്. ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം ലോണെടുത്തും പണയംവച്ചും വായ്‌പ വാങ്ങിയുമൊക്കെയാണ് ഹോട്ടല്‍ നടത്തുന്നത്. കൊണ്ടോട്ടി ബ്ലോക്കില്‍ മതിവല്ലുര്‍ പഞ്ചായത്തില്‍ ഫാത്തിമയും മറ്റു മൂന്നു പേരും ചേര്‍ന്നു നടത്തുന്ന ജനകീയ ഹോട്ടലിന് സബ്സിഡിയിനത്തില്‍ ലഭിക്കാനുള്ളത് ആറു ലക്ഷത്തോളം രൂപയാണ്. ഇങ്ങനെ സബ്സിഡി കിട്ടാനുള്ള നിരവധിപേരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തിയത്. പലരും ആത്മഹത്യയുടെ വക്കിലാണ്.

Tags: Pinarayi GovernmentJanakeeya HotelLament of womenKudumbasree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.