Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയം ആവര്‍ത്തിച്ച് കോട്ടയം മെഡിക്കല്‍ കോളജ് സുരേഷിന്റെ ഹൃദയം ഫാ. ജോസഫില്‍ തുടിക്കും

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Nov 7, 2023, 10:20 pm IST
inKerala

ഗാന്ധിനഗര്‍(കോട്ടയം): ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ഒമ്പതാമത്തെ ദൗത്യവും വിജയകരമായി പൂര്‍ത്തീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ്. കോട്ടയം തെള്ളകം കപ്പൂച്ചിന്‍
പ്രൊവിഷണലിലെ അംഗം ഫാ. ജോസഫ് സെബാസ്റ്റ്യന്റെ (ജോമോന്‍-39) ഹൃദയമാണ് മാറ്റിവച്ചത്. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി സുരേഷിന്റെ (37) ഹൃദയം ഫാ. ജോസഫിന്റെ ഹൃദയത്തുടിപ്പാകും.

കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇതേ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, പെര്‍ഫ്യൂഷന്‍ ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനവും വിജയത്തില്‍ നിര്‍ണായകമായി.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് 4.47 നാണ് സുരേഷിന്റെ ഹൃദയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഒരു നിമിഷം പോലും പാഴാക്കാതെ ശസ്ത്രക്രിയയും ആരംഭിച്ചു. മണിക്കൂറുകള്‍ക്കൊടുവില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടു വര്‍ഷമായി ഫാ. ജോസഫ് ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചു. ബി പോസീറ്റീവ് ഗ്രൂപ്പ് ഇനത്തില്‍പെട്ട ഹൃദയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് കിംസ് ആശുപത്രിയില്‍ നിന്ന് ബി പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട ഹൃദയം ഉണ്ടെന്ന് അറിയിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഫാ. ജോസഫിനെ ബന്ധപ്പെട്ട് മെഡിക്കല്‍ കോളജില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിലെത്തിയ അദ്ദേഹം വിദഗ്ധ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു.

തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ന് കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍, ഡോക്ടര്‍മാര്‍, പെര്‍ഫ്യൂഷനിസ്റ്റ് ടെക്‌നീഷ്യന്മാര്‍, അനസ്‌തേഷ്യാ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഹൃദയവുമായി തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം 2.35ന് തിരുവനന്തപുരത്തുനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടു.

ഹാര്‍ട്ട് ഓഫ് കോട്ടയം എന്ന ആംബുലന്‍സ് കൂട്ടായ്‌മയിലെ ബിനോയ് ആയിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍. കിംസ് ആശുപത്രി മുതല്‍ കോട്ടയം മെഡിക്കല്‍ കോളജ് വരെ പൂജപ്പുര സ്റ്റേഷനിലെ എസ്‌ഐ സി.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആംബുലന്‍സിനെ അനുഗമിച്ചു.

ഗതാഗത തടസം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി പോലീസും തിരക്കുള്ള വിവിധ ജങ്ഷനുകളിലെത്തി മുന്നറിയിപ്പ് നല്കി ഹാര്‍ട്ട് ഓഫ് ആംബുലന്‍സിന്റെ മറ്റ് 8 ആംബുലന്‍സുകളും കൈകോര്‍ത്തതോടെ 159 കിലോമീറ്റര്‍ രണ്ടേകാല്‍ മണിക്കൂറുകൊണ്ട് പിന്നിട്ട് സുരേഷിന്റെ ഹൃദയം വഹിച്ചുകൊണ്ടുള്ള വാഹനം കോട്ടയം മെഡിക്കല്‍ കോളജിലെത്തി.

Tags: kottayam medical collegeDr. TK JayakumarHeart transplant surgeryFr. Joseph
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന; പ്രശസ്ത കാർഡിയോ സർജൻ ഡോ. ടികെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തും

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാൽ 40ഓളം ശസ്‌ത്രക്രിയ മുടങ്ങി

Kerala

ഷിബുവിന്റെ ഹൃദയം അതിരുകള്‍ക്കപ്പുറം തുടിക്കും; പ്രതീക്ഷയോടെ ദുർഗ കാമി

പുതിയ വാര്‍ത്തകള്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.