Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊതുസിവില്‍കോഡ്: കരടു വരട്ടെ, എന്നിട്ടു മതി വിമര്‍ശനം; കോണ്‍ഗ്രസിന് മുതിര്‍ന്ന നേതാക്കളുടെ ഉപദേശം

മുതിര്‍ന്ന നേതാക്കളും നിയമവിദഗ്ധരുമായ എട്ട് പേരാണ് എഐസിസി ആസ്ഥാനത്ത് ഇന്നലെ പൊതു സിവില്‍ കോഡ് വിഷയത്തില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗം. പി. ചിദംബരം, അഭിഷേക് മനു സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിവേക് താങ്ഖ, കെടിഎസ് തുളസി, സപ്തഗിരി ശങ്കര്‍ ഉലക, എല്‍. ഹനുമന്തയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

S. Sandeep by S. Sandeep
Jul 17, 2023, 01:50 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പൊതു സിവില്‍ കോഡിന്മേല്‍ ശ്രദ്ധിച്ചു മാത്രം വിമര്‍ശനം മതിയെന്ന് കോണ്‍ഗ്രസിന് പാര്‍ട്ടിയിലെ നിയമവിദഗ്ധരായ മുതിര്‍ന്ന നേതാക്കളുടെ ഉപദേശം. മുതിര്‍ന്ന നേതാക്കളും നിയമവിദഗ്ധരുമായ എട്ട് പേരാണ് എഐസിസി ആസ്ഥാനത്ത് ഇന്നലെ പൊതു സിവില്‍ കോഡ് വിഷയത്തില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗം. പി. ചിദംബരം, അഭിഷേക് മനു സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിവേക് താങ്ഖ, കെടിഎസ്  തുളസി, സപ്തഗിരി ശങ്കര്‍ ഉലക, എല്‍. ഹനുമന്തയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.  

കേന്ദ്ര സര്‍ക്കാര്‍ കരട് ബില്‍ അവതരിപ്പിച്ച ശേഷം മാത്രം സിവില്‍ കോഡ് വിഷയത്തില്‍ ഔദ്യോഗിക നിലപാട് വ്യക്തമാക്കാനാണ് ഇവരുടെ നിര്‍ദേശം. ബില്‍ എന്തെന്ന് പോലും അറിയാതെ വിവിധ സംസ്ഥാനങ്ങളില്‍ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ തിരിച്ചടി നല്‍കിയേക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ശ്രദ്ധിച്ചു നീങ്ങാന്‍ നിര്‍ദ്ദേശം.

സങ്കീര്‍ണ്ണമായ വിഷയത്തില്‍ സൂക്ഷ്മതയോടെയുള്ള പ്രതികരണങ്ങള്‍ വേണമെന്നും നിലപാട് സ്വീകരിക്കും മുമ്പ് വിവിധ വശങ്ങള്‍ പരിശോധിക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദ്ദേശിച്ചു. തിടുക്കപ്പെട്ട് പൊതു സിവില്‍ കോഡിനെ എതിര്‍ക്കുന്നത് തിരിച്ചടിയാവുമെന്നും ഇവര്‍ പറയുന്നു. വിവിധതരം വ്യക്തിനിയമങ്ങള്‍ രാജ്യത്തിന്റെ വൈവിധ്യത്തിന്റെ പ്രതീകമാണെന്നും പൊതു സിവില്‍ കോഡ് വരുന്നതോടെ രാജ്യത്തിന്റെ ഈ സവിശേഷത ഇല്ലാതാകുമെന്നും പാര്‍ട്ടി പ്രചാരണം നടത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

മുസ്ലിം വ്യക്തിനിയമത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പൊതു നിയമം നടപ്പാക്കും മുമ്പ് മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ എല്ലാവര്‍ക്കും കേന്ദ്ര നിയമ കമ്മിഷന് മുന്നില്‍ സ്വന്തം നിലപാടുകള്‍ അറിയിക്കാന്‍ അവസരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. നിയമ കമ്മിഷന് മുമ്പാകെ അഭിപ്രായം പറയാനുള്ള അവസരം ജൂലൈ 15 വരെയായിരുന്നുവെങ്കിലും ജൂലൈ 28 വരെ ഇതു നീട്ടിയിട്ടുണ്ട്. ജൂലൈ 20ന് ആരംഭിച്ച് ആഗസ്ത് 11ന് സമാപിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ പൊതു സിവില്‍ കോഡ് അവതരിപ്പിച്ചേക്കില്ല.

Tags: indiacongressUniform Civil Codeപ്രതിപക്ഷ ഐക്യ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

Article

ഭാരതത്തിന്റെ അജയ്യമായ കാലാവസ്ഥാ പ്രയാണം

World

പാകിസ്താനിലെ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യഎന്ന പാക് വാദം, അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് കേന്ദ്രം

India

പാകിസ്ഥന്റെ താളത്തിന് തുള്ളുന്ന ഒരു കോടതിക്കും ഇന്ത്യയുടെ  അവകാശങ്ങളിൽ കൈകടത്താൻ അവകാശമില്ല ; ആർബിട്രേഷൻ കോടതി നിയമവിരുദ്ധമെന്ന് ഇന്ത്യ

India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies